ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ
Monday, October 21, 2024 1:40 AM IST
കോതമംഗലം: ഒളിവിൽ കഴിഞ്ഞിരുന്ന ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ. കുറുപ്പംപടി വേങ്ങൂർ കൊച്ചുപുരക്കൽ കടവ് മാന്നാംകുഴിയിൽ ലാലുവിനെ (28)യാണ് കുട്ടന്പുഴ പോലീസ് പിടികൂടിയത്. കുറുപ്പംപടി പോലീസ് ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടിയ്ക്കായി ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് ശിപാർശ നൽകിയിരുന്നു.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് കാപ്പ പ്രകാരം തടങ്കലിൽ പാർപ്പിയ്ക്കാൻ ഉത്തരവിട്ടു. ഈ സമയം ഇയാൾ ഒളിവിലായിരുന്നു.

ഒളിവിൽ കഴിയുന്പോൾ കുട്ടന്പുഴ സ്റ്റേഷൻ പരിധിയിലെ വടാട്ടുപാറ ഭാഗത്തുവച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും തുടർന്ന് പ്രതി തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞു. തുടർന്ന് പ്രതി കർണാടകയിലേക്കും അവിടെനിന്ന് ആന്ധ്രയിലേക്കും കടന്നു.


കഴിഞ്ഞ ദിവസം രഹസ്യമായി ജില്ലയിലെത്തിയ ലാലുവിന്‍റെ നീക്കം പിന്തുടർന്ന പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പെരുന്പാവുർ, ഊന്നുകൽ, കുറുപ്പംപടി, കോടനാട്, കുട്ടന്പുഴ, കണ്ണൂർ ടൗണ്‍, തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ്.

പെരുന്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു, കുട്ടന്പുഴ എസ്എച്ച്ഒ പി.എ. ഫൈസൽ, സീനിയർ സിപിഒ എം.കെ. ഷിയാസ്, സിപിഒമാരായ ടി.എം. ഷെഫീഖ്, സഞ്ജു ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.