ADVERTISEMENT

Close
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

29-07-2026

കോടതിവരാന്തയിൽ നിൽക്കുന്ന ജനാധിപത്യം

Editorial

28-07-2026

‘അക്കൗണ്ടബിലിറ്റി’ ജനാധിപത്യ നവോത്ഥാനം

Editorial

26-07-2026

സർക്കാർ തോറ്റു; ജനാധിപത്യം ജയിച്ചു

Editorial

25-07-2026

വിദ്യാഭ്യാസവായ്പയിൽ ‘പുറന്പോക്ക്’ വേണ്ട

Editorial

24-07-2026

‘സിദ്ധാർഥൻ’ നിയമം,വളഞ്ഞിട്ടു കൊല്ലരുത്

Editorial

23-07-2026

ജനാധിപത്യത്തിൽ ധർമം പ്രധാനം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Ernakulam

കാട്ടിലെ മൂട്ടിപ്പഴം വീട്ടിൽ വിളയിച്ച് മാത്യു

വാഴക്കുളം: പശ്ചിമഘട്ടത്തിലെ വനമേഖലയിൽ കാണുന്ന മുട്ടിപ്പഴം വീട്ടിൽ വിളയിച്ച് ആവോലി പനേലിൽ പി.ജെ.മാത്യു. മണ്ണിന് തൊട്ടുമുകളിൽ മുതൽ മരത്തിന്‍റെ ശിഖിരങ്ങൾ മുഴുവൻ പഴങ്ങൾ ഉണ്ടാകുമെന്നതിനാലാണ് ഇതിന് മൂട്ടിപ്പഴം എന്ന നിലയിൽ പേരു വന്നത്.

മൂട്ടിപ്പുളി, കാട്ടുനെല്ലി എന്നൊക്കെ പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുന്ന ഈ പഴത്തിന് പുളിയും മധുരവും ചവർപ്പും കൂടിയ രുചിയാണ്. അധികം കട്ടിയില്ലാത്ത പുറം തോട് നീക്കം ചെയ്ത് ഉള്ളിലെ മാംസള ഭാഗമാണ് കഴിക്കേണ്ടത്. രണ്ടോ മൂന്നോ കായകളുടെ ആവരണമായാണ് ഭക്ഷ്യയോഗ്യമായ മാംസള ഭാഗമുള്ളത്. വൈറ്റമിൻ സി യുടെ കലവറയായ ഇവ ശരീരോഷ്മാവ് കുറയ്ക്കും, ദഹനം ത്വരിതപ്പെടുത്തും, രക്ത ശുദ്ധീകരണം നടത്തും.

ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് പഴക്കാലം. മരത്തിന്‍റെ ശിഖരങ്ങളിൽ കുലയായി നീളത്തിൽ കാപ്പിപ്പൊടി തവിട്ടു നിറത്തിൽ പൂവ് വളരുന്നു. പഴമാകുമ്പോൾ നെല്ലിക്ക വലിപ്പത്തിൽ തവിട്ടു കലർന്ന ചുവപ്പു നിറമായി മാറും. പരമ്പരാഗത കർഷകനായ പനേലിൽ മാത്യുവിന്‍റെ കൃഷിയിടത്തിൽ പ്രത്യേക പരിപാലനമൊന്നുമില്ലാതെ തണൽമരമായി ഇവ വളർന്നിരുന്നു.

ഏതാനും വർഷങ്ങൾക്കു മുമ്പ് ആൺ മരം കൂടി സമീപത്ത് നട്ടുവളർത്തിയതോടെയാണ്‌ ഉള്ളിൽ പഴം രൂപപ്പെട്ടത്. അതിനു മുമ്പ് കുലയായി കാണുമെങ്കിലും പഴരഹിതമായിരുന്നെന്ന് മാത്യു പറഞ്ഞു.മരത്തിന്‍റെ വളർച്ചയ്ക്കനുസരിച്ച് ഏറ്റവും മുകളിൽ വരെ പഴങ്ങൾ ഉണ്ടായിട്ടുണ്ട്.

പഴമായുള്ള ഉപയോഗത്തിനൊപ്പം ഇവയുടെ പുറം തോടുൾപ്പെടെ അച്ചാറിനും ഉപയോഗപ്പെടുത്താറുണ്ട്.വൈൻ, ജ്യൂസ് പോലുള്ള ഉപയോഗവുമുണ്ട്.
കാട്ടുമൃഗങ്ങൾക്ക് പ്രത്യേകിച്ച് കരടി, മാൻ, കുരങ്ങ് തുടങ്ങിയവയ്ക്ക് ഏറെ ഇഷ്ടമാണ് മൂട്ടിപ്പഴം. കട്ടിയില്ലാത്തതിനാൽ പുറം തോടുൾപ്പെടെയാണ് മൃഗങ്ങൾ ആഹാരമാക്കുന്നത്. പഴങ്ങൾ പാകമായാൽ അത് തീരും വരെ മൃഗങ്ങൾ ഇത്തരം മരങ്ങളുടെ ചുറ്റുവട്ടത്തു തന്നെ കാണപ്പെടാറുണ്ട്. അത്രയേറെ രുചികരവും പോഷക പ്രദാനവുമാണ് മൂട്ടിപ്പഴം. മരം നിറയെ ചുവന്ന ബൾബു പോലെ തെളിഞ്ഞു നിൽക്കുന്ന മൂട്ടിലെ പഴം കാണാൻ ഏറെ കൗതുകമായതിനാൽ മാത്യുവിന്‍റെ കൃഷിയിടത്തിലേക്ക് സന്ദർശകരും ഏറെയുണ്ട്.

Thiruvananthapuram

ആയുഷ് മിഷൻ ഇന്‍റഗ്രേറ്റഡ് മെഡിക്കൽ യൂണിറ്റ്‌ വാർഷികാഘോഷം

നെടുമങ്ങാട്: നാഷണൽ ആയുഷ് മിഷൻ ഇന്‍റഗ്രേറ്റഡ് മെഡിക്കൽ യൂണിറ്റ്‌ നാലാം വാർഷികം നഗരസഭാ ചെയർപേഴ്‌സൺ ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്.എസ്. ബിജു അധ്യക്ഷനായി.

ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എ.ആർ. രസ്നി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ ലക്ഷ്മി സുരാജ്, കൗൺസിലർമാരായ പി. ഹരികേശൻ നായർ, എസ്. അനിത, ഇരുമരം സജി, ടി. ലളിത, ആയുഷ് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആർ.എസ്. ഗായത്രി, ഒഎസ്എഫ് ഡെപ്യൂട്ടി കമാൻഡന്‍റ് പ്രവീൺ സിംഗ്, അസിസ്റ്റന്‍റ് കമാൻഡന്‍റ് ആർ. മെഹ്റ, ഇൻസ്പെക്ടർ ഹരികുമാർ, രാജീവ്ഗാന്ധി ബയോടെക്നോളജി പ്രോഗ്രാം മാനേജർ ഡോ. ജി.ആർ. ബോബി, മെഡിക്കൽ ഓഫീസർമാരായ ഡോ. ബി. ഹരീഷ് കൃഷ്ണൻ, ഡോ. ആർ.എൽ. ജയകുമാർ. ഡോ. ആര്യ, എച്ച്‌എംസി അംഗങ്ങളായ ഫ്രാൻസിസ്, സന്തോഷ്, ജയചന്ദ്രൻ, ബി ശൈലജ, സ്മൃതി ബിന്ദു എന്നിവർ പ്രസംഗിച്ചു. രക്തപരിശോധന, ബിഎം പരിശോധന, ആരോഗ്യ ബോധവത്കരണ ക്ലാസ്, യോഗ പ്രദർശനം, കർക്കടകക്കഞ്ഞി വിതരണം എന്നിവയും നടന്നു.

Kollam

മത്സ്യത്തൊഴിലാളികളെ വെട്ടിലാക്കി വിലവർധനവ്


മണ്ണെണ്ണ, ഡീസല്‍ എന്നിവയുടെ വിലവര്‍ധനവും സര്‍ക്കാരില്‍നിന്നുള്ള ഇന്ധന സബ്സിഡി കൃത്യമായി ലഭിക്കാത്തതും കാരണം കടലില്‍ പോയി വരാനുള്ള ചെലവ് പോലും പലപ്പോഴും കിട്ടാറില്ല. ഇന്ധനവില വര്‍ധനവും സബ്സിഡി പരിമിതിയും കൊല്ലത്തെ തീരദേശ ജീവിതങ്ങളുടെ ഉപജീവനത്തെ മാത്രമല്ല, അവരുടെ സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വത്തെയും കടുത്ത ഭീഷണിയിലാക്കുന്നു.

സബ്സിഡി ക്വാട്ട ഉയര്‍ത്തുക, ഇന്ധന നികുതികളില്‍ ഇളവ് നല്‍കുക തുടങ്ങിയ അടിയന്തര ഇടപെടലുകള്‍ മേഖലയ്ക്ക് അത്യാവശ്യമാണ്. ജില്ലയില്‍ 27 മത്സ്യബന്ധന ഗ്രാമങ്ങളുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ധനവില വര്‍ധനവും സബ്സിഡി കുറവും കൊല്ലത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കേണ്ടത്.

ഇന്ധനച്ചെലവ് വര്‍ധിച്ചതോടെ ഒരു യാത്രയുടെ പ്രവര്‍ത്തനച്ചെലവ് വന്‍തോതില്‍ ഉയര്‍ന്നു. ഓരോ യാത്രയിലും ഏകദേശം 40,000 രൂപ വരെ ചെലവ് വരുന്നു. വേനല്‍ക്കാലത്ത് മീന്‍ ആഴക്കടലിലേക്ക് നീങ്ങുന്നതിനാല്‍ കൂടുതല്‍ ഇന്ധനം വേണ്ടിവരുന്നു, ഇത് ചെലവ് വീണ്ടും കൂട്ടുന്നു. നീണ്ടകര/ശക്തികുളങ്ങര പോലുള്ള തുറമുഖങ്ങളില്‍ ഇത് ബോട്ടുകള്‍ കടലില്‍ പോകുന്നത് കുറയ്ക്കാനും കടം കൂടാനും ഇടയാക്കുന്നു.

ചെലവ് കൂടിയതോടെ മീന്‍ വില ചില്ലറ വിപണിയില്‍ കുത്തനെ കൂടിയെങ്കിലും ലാഭം മത്സ്യത്തൊഴിലാളികളിലേക്ക് എത്തുന്നില്ല. നഗരവിപണികളില്‍ ഇടത്തരം അയലയുടെ വില 180 രൂപയില്‍ നിന്ന് ഏകദേശം ഇരട്ടിയായി 260 രൂപയായി. എന്നാല്‍ ഈ വര്‍ധനവിന്‍റെ പ്രയോജനം ചാളയും മറ്റും പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ഇടനിലക്കാരും ചില്ലറ വ്യാപാരികളുമാണ് യഥാര്‍ഥ ലാഭം നേടുന്നത്. ഇത് കൊല്ലംപോലുള്ള മേഖലകളിലെ ആയിരക്കണക്കിന് അനുബന്ധ തൊഴിലാളികളെ (വല നെയ്ത്ത്, ഐസ് പ്ലാന്‍റ്, ലേലം, സംസ്‌കരണം) കൂടി ബാധിക്കുന്നു.

സര്‍ക്കാര്‍ സബ്സിഡി ഉയര്‍ത്തിയെങ്കിലും അത് പര്യാപ്തമല്ല എന്നതാണ് യാഥാര്‍ഥ്യം. ഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബോട്ടുകള്‍ക്കുള്ള മണ്ണെണ്ണ സബ്സിഡി 25 രൂപയില്‍നിന്ന് 50 രൂപയായി ഉയര്‍ത്തി.

എന്നാല്‍ വിപണി വില വര്‍ധിച്ചതിനാല്‍ ഇത് ഫലപ്രദമായില്ല. ക്വാട്ട സമ്പ്രദായം തന്നെ പരിമിതമാണ്. സംസ്ഥാനത്താകെ മത്സ്യഫെഡ് വഴി 14,342 അംഗീകൃത എന്‍ജിനുകള്‍ക്ക് മാത്രമാണ് സബ്സിഡി മണ്ണെണ്ണ ലഭിക്കുന്നത്. ഓരോ എന്‍ജിനും പ്രതിമാസം 140-190 ലിറ്റര്‍ മാത്രം. ഇത് ഒന്നോ രണ്ടോ ദിവസത്തെ മീന്‍പിടിത്തത്തിന് മാത്രമേ തികയൂ. ജിഎസ്ടിയിനത്തില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ഒമ്പതു ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയതും വിലക്കയറ്റത്തിന് കാരണമായി. പെര്‍മിറ്റ് സമ്പ്രദായത്തിലെ കാലതാമസവും സങ്കീര്‍ണതയും കാരണം പലരും ഇന്ധനത്തിനായി കരിഞ്ചന്തയെ ആശ്രയിക്കുകയാണ്.

പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം സബ്സിഡിയോടു കൂടിയ മണ്ണെണ്ണയുടെ വില ലിറ്ററിന് 103 രൂപയില്‍ നിന്ന് 155.37 രൂപയായി ഉയര്‍ന്നു. ഇന്‍ബോര്‍ഡ് എന്‍ജിനുകള്‍ ഘടിപ്പിച്ച വള്ളങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന കൊല്ലം പോലുള്ള ജില്ലകളില്‍ ഇത് വലിയ ആഘാതമുണ്ടാക്കി. കാരണം ഇത്തരം വള്ളങ്ങളില്‍ പരമ്പരാഗതമായി മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന യമഹ എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്.

പ്രതിസന്ധികൾ

ഇന്ധനവില വര്‍ധനവും അപര്യാപ്തമായ സബ്സിഡിയും കൂടിച്ചേരുമ്പോള്‍ കൊല്ലം ജില്ലയിലെ തീരദേശ സമ്പദ്വ്യവസ്ഥയില്‍ പ്രതിസന്ധി ഉടലെടുക്കുന്നു. പ്രധാന പ്രതിസന്ധികള്‍ ഇവയാണ്.

  1. പ്രവര്‍ത്തനച്ചെലവ് കൂടുന്നു 2. കടലില്‍ പോകുന്ന ദിവസങ്ങള്‍ കുറയുന്നു 3. കടബാധ്യത കൂടുന്നു 4. ലാഭം ഇടനിലക്കാരിലേക്ക് ഒഴുകുന്നു 5. ചെറുകിട തൊഴിലാളികള്‍ കരിഞ്ചന്തയെ ആശ്രയിക്കേണ്ടിവരുന്നു.

നാളെ: പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച്

 

Pathanamthitta

കെഎസ്ആർടിസി ഡിപ്പോകളിൽ മാനേജിംഗ് കമ്മിറ്റികൾ രൂപീകരിക്കും

പത്തനംതിട്ട: കെഎസ്ആർടിസി ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജിംഗ് കമ്മിറ്റികൾ രൂപീകരിക്കും. എല്ലാ മാസവും ഡിപ്പോതലത്തിൽ ടിഎംസി യോഗങ്ങൾ ചേർന്ന് തീരുമാനമെടുക്കാനാണ് തീരുമാനം.

കെഎസ്ആർടിസി ഡിപ്പോ ഉൾപ്പെടുന്ന പ്രദേശത്തെ എംപി, എംഎൽഎ അല്ലെങ്കിൽ അവർ നാമനിർദേശം ചെയ്യുന്ന ഓരോ പ്രതിനിധികൾ, തദ്ദേശസ്ഥാപന അധ്യക്ഷർ, ബസ് ഡിപ്പോ സ്ഥിതി ചെയ്യുന്ന വാർഡ് പ്രദേശത്തെ ജനപ്രതിനിധി, ഡിപ്പോ മേധാവി അല്ലെങ്കിൽ പ്രധാന ഉദ്യോഗസ്ഥർ, ബസ് ജീവനക്കാരുടെ പ്രതിനിധികൾ, ബസ് യാത്രക്കാരുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുള്ള യോഗം എല്ലാ മാസവും യാതൊരു മുടക്കവും കൂടാതെ കൃത്യമായി ഡിപ്പോയിൽ ചേരുന്നതിനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഡിപ്പോകളിൽ ടിഎംസി രൂപീകരണത്തിന് തീരുമാനങ്ങളെടുത്തു നടപ്പാക്കി തുടങ്ങി.

Idukki

അങ്കണവാടി അധ്യാപികയ്ക്കു സസ്‌പെന്‍ഷൻ

അണക്കര: കുട്ടികളോടും രക്ഷിതാക്കളോടും അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്ന് അങ്കണവാടി അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ചക്കുപള്ളം അഞ്ചാംമൈലില്‍ പ്രവര്‍ത്തിക്കുന്ന അങ്കവാടിയിലെ വര്‍ക്കര്‍ ജയ വിജയനെയാണ് മൂന്നു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്.

ചെറിയ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അങ്കണവാടി അധ്യാപിക കുട്ടികളെ ക്ലാസില്‍നിന്ന് ഇറക്കിവിടുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി മോശമായി സംസാരിച്ചതായുമാണ് പരാതി. ചൈല്‍ഡ് ഡവലപ്‌മെന്‍റ് പ്രോഗ്രാം ഓഫീസര്‍ കഴിഞ്ഞദിവസം അങ്കണവാടിയിലെത്തി രക്ഷിതാക്കളെ വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തിയിരുന്നു. പരാതി പ്രകാരം വിശദമായ അന്വേഷണം നടത്തിയതിനുശേഷം മറ്റു നടപടികള്‍ തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Alappuzha

അർധരാത്രി വീടുകയറി ആക്രമണം; അഞ്ചംഗ കുടുംബത്തിന് വെട്ടേറ്റു

പൂച്ചാക്കൽ: അയൽവാസികൾ തമ്മിലുള്ള ദീർഘകാല വൈരാഗ്യം അർധരാത്രിയിലെ വീടുകയറിയുള്ള ആക്രമണത്തിൽ കലാശിച്ചു. ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറിയ സംഘത്തിന്‍റെ ആക്രമണത്തിൽ ഒരേകുടുംബത്തിലെ അഞ്ചുപേർക്കു പരിക്കേറ്റു.

ഗുരുതരമായി വെട്ടേറ്റ ഗൃഹനാഥയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡിലെ വടുതല കൈവെട്ടിച്ചിറ ഭാഗത്തെ വിഷ്ണുഭവനിൽ പ്രകാശൻ (60), ഭാര്യ രജനി പ്രകാശൻ (52), മകൻ വിഷ്ണു പ്രകാശൻ (29), വിഷ്ണുവിന്‍റെ ഭാര്യ അധിനാ വിഷ്ണു (23), ഇവരുടെ പിഞ്ചുകുഞ്ഞ് എന്നിവർക്കാണു പരിക്കേറ്റത്. തലയ്ക്കു ഗുരുതരമായി വെട്ടേറ്റ രജനി പ്രകാശന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം അരങ്ങേറിയത്. പ്രദേശത്ത് ഏറെനാളായി നിലനിന്നിരുന്ന അയൽവാസികളുടെ തർക്കമാണ് ഒടുവിൽ രക്തച്ചൊരിച്ചിലിൽ കലാശിച്ചത്. വിഷ്ണു പ്രകാശന്‍റെ വീട്ടിലേക്ക് സുഹൃത്തുക്കൾ നിരന്തരം എത്തുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയും ബന്ധുവുമായ സുരേഷും അദ്ദേഹത്തിന്‍റെ മൂന്നു മക്കളും വിഷ്ണുവും തമ്മിൽ മുൻപും തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഈ വിഷയത്തിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ഞായറാഴ്ച രാത്രി യാത്ര കഴിഞ്ഞ് സുരേഷിന്‍റെ മക്കൾ വീട്ടിലെത്തിയതിനു പിന്നാലെ സംഘം പ്രകാശന്‍റെ വീട്ടിൽ അതിക്രമിച്ചുകയറി ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.

വീടിനുള്ളിൽനിന്നുയർന്ന ബഹളവും കരച്ചിലും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൂച്ചാക്കൽ പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഘർഷത്തിനിടയിൽ എതിർവിഭാഗത്തിലെ സുരേഷിനും മകൻ സുജിത്തിനും പരിക്കേറ്റതിനെ തുടർന്ന് ഇരുവരും ചികിത്സ തേടിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കെതിരെയും പോലീസ് വീണ്ടും കേസെടുത്തിട്ടുണ്ട്. പൂച്ചാക്കൽ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കേസിന്‍റെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Kottayam

മാലിന്യങ്ങൾ അടിഞ്ഞുകൂടി; ഒഴുക്കുനിലച്ച് പന്നഗം തോട്

മറ്റക്കര: പന്നഗം തോട്ടിലെ പടിഞ്ഞാറെ പാലത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയതോടെ ഒഴുക്ക് നിലച്ചു. കുപ്പികൾ, പ്ലാസ്റ്റിക്കുകൾ, വലകൾ, തെർമോക്കോളുകൾ തുടങ്ങി നിരവധി അജൈവ മാലിന്യങ്ങൾ തോടിനെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ്.

അടിഞ്ഞുകൂടിയ മാലിന്യങ്ങൾക്കു മുകളിൽ കാടും വളർന്നു. തോട്ടിൽക്കൂടി ഒഴുകി വരുന്ന തടികൾ, മരച്ചില്ലകൾ എന്നിവ പാലത്തിന്‍റെ തൂണുകളിൽ തടഞ്ഞുക്കിടക്കുകയാണ്. മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറകെ വന്നടിഞ്ഞ് വലിയ മാലിന്യക്കൂമ്പാരമായി.

ഈ പാലത്തിനു തൊട്ടുതാഴേയാണ് പടിഞ്ഞാറെ പാലം തടയണ. നിരവധി ആളുകളാണ് ഇവിടെ വസ്ത്രങ്ങൾ അലക്കുന്നതിനും കുളിക്കുന്നതിനും എത്തുന്നത്. അതുകൊണ്ട് ഇവിടെ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ട്. പടിഞ്ഞാറെ പാലം പുതുക്കിപ്പണിയുന്നതിനും തടയണയുടെ അശാസ്ത്രീയത പരിഹരിക്കുന്നതിനും സർക്കാർ തലത്തിൽ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

Ernakulam

കാട്ടിലെ മൂട്ടിപ്പഴം വീട്ടിൽ വിളയിച്ച് മാത്യു

വാഴക്കുളം: പശ്ചിമഘട്ടത്തിലെ വനമേഖലയിൽ കാണുന്ന മുട്ടിപ്പഴം വീട്ടിൽ വിളയിച്ച് ആവോലി പനേലിൽ പി.ജെ.മാത്യു. മണ്ണിന് തൊട്ടുമുകളിൽ മുതൽ മരത്തിന്‍റെ ശിഖിരങ്ങൾ മുഴുവൻ പഴങ്ങൾ ഉണ്ടാകുമെന്നതിനാലാണ് ഇതിന് മൂട്ടിപ്പഴം എന്ന നിലയിൽ പേരു വന്നത്.

മൂട്ടിപ്പുളി, കാട്ടുനെല്ലി എന്നൊക്കെ പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുന്ന ഈ പഴത്തിന് പുളിയും മധുരവും ചവർപ്പും കൂടിയ രുചിയാണ്. അധികം കട്ടിയില്ലാത്ത പുറം തോട് നീക്കം ചെയ്ത് ഉള്ളിലെ മാംസള ഭാഗമാണ് കഴിക്കേണ്ടത്. രണ്ടോ മൂന്നോ കായകളുടെ ആവരണമായാണ് ഭക്ഷ്യയോഗ്യമായ മാംസള ഭാഗമുള്ളത്. വൈറ്റമിൻ സി യുടെ കലവറയായ ഇവ ശരീരോഷ്മാവ് കുറയ്ക്കും, ദഹനം ത്വരിതപ്പെടുത്തും, രക്ത ശുദ്ധീകരണം നടത്തും.

ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് പഴക്കാലം. മരത്തിന്‍റെ ശിഖരങ്ങളിൽ കുലയായി നീളത്തിൽ കാപ്പിപ്പൊടി തവിട്ടു നിറത്തിൽ പൂവ് വളരുന്നു. പഴമാകുമ്പോൾ നെല്ലിക്ക വലിപ്പത്തിൽ തവിട്ടു കലർന്ന ചുവപ്പു നിറമായി മാറും. പരമ്പരാഗത കർഷകനായ പനേലിൽ മാത്യുവിന്‍റെ കൃഷിയിടത്തിൽ പ്രത്യേക പരിപാലനമൊന്നുമില്ലാതെ തണൽമരമായി ഇവ വളർന്നിരുന്നു.

ഏതാനും വർഷങ്ങൾക്കു മുമ്പ് ആൺ മരം കൂടി സമീപത്ത് നട്ടുവളർത്തിയതോടെയാണ്‌ ഉള്ളിൽ പഴം രൂപപ്പെട്ടത്. അതിനു മുമ്പ് കുലയായി കാണുമെങ്കിലും പഴരഹിതമായിരുന്നെന്ന് മാത്യു പറഞ്ഞു.മരത്തിന്‍റെ വളർച്ചയ്ക്കനുസരിച്ച് ഏറ്റവും മുകളിൽ വരെ പഴങ്ങൾ ഉണ്ടായിട്ടുണ്ട്.

പഴമായുള്ള ഉപയോഗത്തിനൊപ്പം ഇവയുടെ പുറം തോടുൾപ്പെടെ അച്ചാറിനും ഉപയോഗപ്പെടുത്താറുണ്ട്.വൈൻ, ജ്യൂസ് പോലുള്ള ഉപയോഗവുമുണ്ട്.
കാട്ടുമൃഗങ്ങൾക്ക് പ്രത്യേകിച്ച് കരടി, മാൻ, കുരങ്ങ് തുടങ്ങിയവയ്ക്ക് ഏറെ ഇഷ്ടമാണ് മൂട്ടിപ്പഴം. കട്ടിയില്ലാത്തതിനാൽ പുറം തോടുൾപ്പെടെയാണ് മൃഗങ്ങൾ ആഹാരമാക്കുന്നത്. പഴങ്ങൾ പാകമായാൽ അത് തീരും വരെ മൃഗങ്ങൾ ഇത്തരം മരങ്ങളുടെ ചുറ്റുവട്ടത്തു തന്നെ കാണപ്പെടാറുണ്ട്. അത്രയേറെ രുചികരവും പോഷക പ്രദാനവുമാണ് മൂട്ടിപ്പഴം. മരം നിറയെ ചുവന്ന ബൾബു പോലെ തെളിഞ്ഞു നിൽക്കുന്ന മൂട്ടിലെ പഴം കാണാൻ ഏറെ കൗതുകമായതിനാൽ മാത്യുവിന്‍റെ കൃഷിയിടത്തിലേക്ക് സന്ദർശകരും ഏറെയുണ്ട്.

Thrissur

ബാബു മലയിൽ സർഗമുദ്ര പുരസ്കാരം ജയശ്രീ നാട്ടുയിരിന്

തൃശൂർ: കൊമ്പ് വാദ്യകലാകാരനും നാട്ടുകലാകാരനുമായ ബാബു മലയിലിന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ ബാബു മലയിൽ സർഗമുദ്ര പുരസ്കാരത്തിന് (10,001 രൂപ) നാടൻ പാട്ടുകലാകാരി ജയശ്രീ നാട്ടുയിർ അർഹയായി. ബാബു മലയിൽ സ്മരണസംഘാടകസമിതിയാണ് അവാർഡ് ഏർപ്പെടുത്തിയത്. 31 ന് ഉച്ചകഴിഞ്ഞ് മൂന്നിന് സാഹിത്യ അക്കാദമി എംടി ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും. പത്രസമ്മേളനത്തിൽ സംവിധായകൻ പ്രിയനന്ദനൻ, പോൾസൺ താണിക്കൽ, പി.ഡി. പ്രകാശ് ബാബു, ഇ.ഡി. ഡേവിസ് എന്നിവർ പങ്കെടുത്തു.

Palakkad

കസ്തൂരിരംഗൻ കരട് വിജ്ഞാപനം അടിയന്തരമായി തിരുത്തണം: കിഫ

പാലക്കാട്: കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം പശ്ചിമഘട്ടമേഖലയെ പരിസ്ഥിതിലോല പ്രദേശമായി (ഇഎസ്എ) പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കരട് വിജ്ഞാപനം മലയോര മേഖലയിലെ ജനങ്ങളോടും കർഷകരോടും കാണിക്കുന്ന വഞ്ചനയാണെന്നു കേരള സ്വതന്ത്ര കർഷക സംഘടന (കിഫ) ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം മുഴുവനായി ഉൾപ്പെടുത്തി പുറത്തിറക്കിയ ഈ വിജ്ഞാപനത്തിൽ ഏകദേശം 1,500 ചതുരശ്ര കിലോമീറ്ററോളം (3.7 ലക്ഷം ഏക്കർ) ജനവാസമേഖലകളും കൃഷിയിടങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ജില്ലയിലെ മണ്ണാർക്കാട്, അട്ടപ്പാടി, ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലെ നിരവധി വില്ലേജുകളിലെ കർഷകരുടെ ഭാവി ഇതോടെ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

കേരള സർക്കാരിന്‍റെ അഭ്യർഥനപ്രകാരം രൂപീകരിച്ച ഹൈപവർ കമ്മിറ്റിയുമായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നടത്തിയ ചർച്ചകളിലെ വാഗ്ദാനങ്ങളോ കർഷകാനുകൂല നിർദേശങ്ങളോ പുതിയ കരട് വിജ്ഞാപനത്തിൽ പ്രതിഫലിച്ചിട്ടില്ല എന്നത് അതീവ ഗുരുതരമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് സർക്കാർ ചർച്ചകൾ നടത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സാധാരണയായി നൽകുന്ന ദീർഘകാലാവധി ഒഴിവാക്കി, ഇത്തവണ വെറും 60 ദിവസത്തിനുള്ളിൽ വിജ്ഞാപനം അന്തിമമാക്കുമെന്ന കേന്ദ്ര സർക്കാരിന്‍റെ നിലപാട് കർഷകരേയും മലയോര ജനതയേയും കബളിപ്പിക്കുന്നതിന് തുല്യമാണ്.

ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തങ്ങളുടെ ഭൂമി ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലും കർഷകർക്ക് അവസരമില്ല. കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരിക്കുന്ന അന്തിമ ഇഎസ്എ അതിർത്തി നിർദേശങ്ങളും കെഎംഎൽ, ജിഐഎസ് ഫയലുകളും അടിയന്തരമായി പൊതുജനങ്ങൾക്ക് പരിശോധിക്കാനായി സുതാര്യമായി പ്രസിദ്ധീകരിക്കുക, ഓരോ ഗ്രാമപഞ്ചായത്തിലും വില്ലേജ് ഓഫീസുകളിലും ജനങ്ങൾക്ക് സ്വന്തം സർവേ നന്പറുകൾ പരിശോധിച്ച് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഹെൽപ്പ് ഡെസ്കുകൾ സജ്ജമാക്കുക, കേന്ദ്ര ഹൈപവർ കമ്മിറ്റിയുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചകളുടെ കൃത്യമായ മിനിറ്റ്സ് പുറത്തുവിട്ട് സുതാര്യത ഉറപ്പുവരുത്തുക, ജനവാസ മേഖലകളേയും കൃഷിയിടങ്ങളേയും പൂർണമായും ഒഴിവാക്കിയുള്ള അതിർത്തി നിർണയം ഉറപ്പാക്കുന്നത് വരെ പുതിയ കരട് അന്തിമമാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ അടിയന്തരമായി ആവശ്യപ്പെടുക തുടങ്ങിയ ആവശ്യങ്ങളും കിഫ ഉന്നയിച്ചു.

മലയോര മേഖലയിലെ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരുകൾ തയ്യാറാകണമെന്നും സണ്ണി കിഴക്കേക്കരയുടെ അധ്യക്ഷതയിൽ കൂടിയ കിഫ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Malappuram

ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണ്‍: നിരീക്ഷിക്കാന്‍ പ്രത്യേക എംവിഡി സ്‌ക്വാഡുകള്‍

മലപ്പുറം: കുറ്റിപ്പുറത്ത് ആറുവരി ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍, ജില്ലയിലെ റോഡുകളില്‍ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും തടയാന്‍ പ്രത്യേക സ്‌ക്വാഡുകളെ രംഗത്തിറക്കി മോട്ടോര്‍ വാഹന വകുപ്പ്. സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നീക്കം. യാത്രക്കാരുടെയും മറ്റ് വഴിയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാതലത്തില്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളിലും അപകടസാധ്യത കൂടിയ ബ്ലാക്ക് സ്‌പോട്ടുകളിലും സ്‌ക്വാഡിന്‍റെ അടിയന്തര ഇടപെടലുണ്ടാകും.

ബസുകളിലെ വേഗപൂട്ടുകളില്‍ തിരിമറി നടത്തുകയോ വേഗത കൂട്ടാന്‍ ഇവ വിച്ഛേദിക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ വാഹനത്തിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി റദ്ദാക്കാനാണ് തീരുമാനം. ഹാന്‍ഡ് ഹെല്‍ഡ് സ്പീഡ് റഡാര്‍ കാമറകള്‍ ഉപയോഗിച്ച് അമിതവേഗതയില്‍ വരുന്ന ബസുകളെ കൃത്യമായി കണ്ടെത്തി തത്സമയം ഉയര്‍ന്ന പിഴ ഈടാക്കും. മത്സരയോട്ടം തടയാന്‍ ടൈം സ്ലോട്ട് പരിശോധനയും നടത്തും. നിശ്ചിത സമയക്രമം തെറ്റിച്ച് ഓടുന്ന ബസുകള്‍ക്കെതിരേയും ഒരു ബസിന് തൊട്ടുപിന്നാലെ മത്സരബുദ്ധിയോടെ മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്ന രീതിയില്‍ ഓടിക്കുന്നവര്‍ക്കെതിരേയും കേസെടുക്കും. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

കൂടാതെ, ഇവര്‍ക്ക് എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് റിസര്‍ച്ചില്‍ നിര്‍ബന്ധിത പരിശീലനവും ബോധവത്കരണവും നല്‍കും. പ്രധാന ബസ് സ്റ്റാന്‍ഡുകള്‍, ടൗണുകള്‍, ജില്ലാ അതിര്‍ത്തികള്‍ എന്നിവ കേന്ദ്രീകരിച്ച് സിവില്‍ വസ്ത്രത്തിലും അല്ലാതെയും ഉദ്യോഗസ്ഥര്‍ നിരീക്ഷണം തുടരും.
‌‌

പൊതുജനങ്ങള്‍ക്കും പരാതിപ്പെടാം

മലപ്പുറം: റോഡുകളില്‍ സ്വകാര്യ ബസുകളുടെ അമിതവേഗതയോ നിയമലംഘനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ദൃശ്യങ്ങള്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറുകളിലോ കണ്‍ട്രോള്‍ റൂമിലോ അറിയിക്കാം.
ലഭിക്കുന്ന പരാതികളില്‍ ഉടനടി നിയമനടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ അധികൃതര്‍ അറിയിച്ചു. മഴക്കാലത്ത് റോഡുകളില വാഹനങ്ങള്‍ സ്‌കിഡ് ആകാനുള്ള സാധ്യത കൂടുതലായതിനാല്‍ സമയം പാലിക്കാനെന്ന പേരില്‍ യാത്രക്കാരുടെ ജീവന്‍ പണയം വയ്ക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

 

Wayanad

ബത്തേരി ടൗണിലും പരിസരങ്ങളിലും വാനരശല്യം രൂക്ഷം

സുല്‍ത്താന്‍ ബത്തേരി: ടൗണിലും പരിസരങ്ങളിലും വാനരശല്യം രൂക്ഷമായി.
സ്ഥാപനങ്ങളിലും വീടുകളിലും കയറി വസ്ത്രങ്ങളും സാധനങ്ങളും എടുത്തുകൊണ്ടുപോകുകയും നശിപ്പിക്കുകയും ചെയ്യുന്നത് പതിവാകുകയാണ്. നേരം പുലരുന്നതോടെ കൂട്ടമായെത്തുന്ന വാനരപ്പട ചില്ലറ ബുദ്ധുമുട്ടൊന്നുമല്ല ഉണ്ടാക്കുന്നത്.

കച്ചവടസ്ഥാപനങ്ങളിലടക്കം കയറുന്ന വാനരന്‍മാര്‍ പച്ചക്കറികളും മറ്റ് സാധനസാമഗ്രികളും നശിപ്പിക്കുന്നത് പതിവാണ്. ഇതുകാരണം വാനരപ്പടയെ ഓടിക്കാന്‍തന്നെ ഒരാളെ കൂലിക്ക് നിര്‍ത്തേണ്ട അവസ്ഥയാണ്. ഇവരുടെ കണ്ണുതെറ്റിയാലും വാനരന്‍മാര്‍ അകത്തുകയറും. ആശുപത്രികള്‍, ലോഡ്ജുകള്‍, വീടുകള്‍ എന്നിവിടങ്ങളിലും വാനരന്‍മാര്‍ വലിയ ദുരിതമാണ് വരുത്തുന്നത്. വീടുകളില്‍ കയറി ഭക്ഷണ സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നതും വസ്തുവകകളും നശിപ്പിക്കുകയും ചെയ്യുന്നതും പതിവാണ്. വീടുപൂട്ടി പുറത്തിറങ്ങാന്‍പോലും ആളുകള്‍ക്ക് സാധിക്കുന്നില്ല. വാര്‍പ്പുവീടുകളില്‍ എയര്‍ഹോളുകള്‍വഴിയും ഓടിട്ടവീടുകളില്‍ മേല്‍ക്കൂരവഴിയും അകത്തു കയറിയാണ് നാശം വരുത്തുന്നത്. പുറത്തുപോയിവരുമ്പോഴേക്കും അകത്തുള്ള സകലസാധനങ്ങളും വാരിവലിച്ചിട്ട് നശിപ്പിച്ചും കാഷ്ടിച്ച് വൃത്തികേടാക്കുന്നതും തുടര്‍സംഭവമാണ്.

വീടുകളിലെത്തുന്ന വാനരന്‍മാര്‍ സ്ത്രീകള്‍ ഓടിച്ചാല്‍ പോകാറില്ലെന്നുമാത്രമല്ല ഇവര്‍ക്കുനേരേ ചീറിയടുക്കുന്നതും കാരണം ഭയത്തോടെയാണ് സ്ത്രീകള്‍ കഴിയുന്നത്. ടൗണുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന വാഹനങ്ങളില്‍ കയറുന്ന വാനരന്‍മാര്‍ സീറ്റുകള്‍ കീറി നശിപ്പിക്കുന്നതും പതിവ് കാഴ്ചയാണ്. അതിനാല്‍ തദ്ദേശസ്ഥാപനങ്ങളും ജില്ലാഭരണകൂടവും വനംവകുപ്പും ഇടപെട്ട് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.

Kannur

തളിപ്പറമ്പ്-ശ്രീകണ്ഠപുരം-ഇരിട്ടി സംസ്ഥാനപാത വികസനം: ജനകീയ കമ്മിറ്റി രൂപീകരിച്ചു

പയ്യാവൂർ: ഇരിക്കൂർ മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ തളിപ്പറമ്പ്–ശ്രീകണ്ഠപുരം–ഇരിട്ടി സംസ്ഥാനപാതയുടെ വികസനം അടിയന്തരമായി നടപ്പാക്കണമെന്ന് ശ്രീകണ്ഠപുരത്ത് ചേർന്ന ജനകീയ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഇരിക്കൂർ, തളിപ്പറമ്പ് എംഎൽഎമാർക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു.

ശ്രീകണ്ഠപുരം വ്യാപാരഭവനിൽ നടന്ന യോഗത്തിൽ ശ്രീകണ്ഠപുരം നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ.പി. ലക്ഷ്മണൻ ആമുഖ പ്രഭാഷണം നടത്തി.
വിദ്യാഭ്യാസ കാര്യ സ്ഥിരംസമിതി ചെയർമാൻ കെ. ബിജു, ആരോഗ്യ കാര്യ സ്ഥിരംസമിതി ചെയർമാൻ പി. നൂറുദ്ദീൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് പ്രസിഡന്‍റ് സി.സി. മാമു ഹാജി, കൗൺസിലർ സി.എം. തോമസ്, ചെങ്ങളായി പഞ്ചായത്തംഗം റജീന മുനീർ, എം.എ. സുധാകരൻ, ഫിലിപ്പ്കുട്ടി കുഴിത്തോട്ട്, എ. ഇബ്രാഹിം, എം.പി. കുഞ്ഞിമൊയ്തീൻ, മുഹമ്മദ് കുഞ്ഞി, ഉത്തമൻ ശ്രീകണ്ഠപുരം എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ രൂപീകച്ച ജനകീയ കമ്മിറ്റിയിൽ കെ.വി. കുഞ്ഞിരാമൻ -ചെയർമാൻ, കെ.പി. ലക്ഷ്മണൻ -ജനറൽ കൺവീനർ, എ. ഇബ്രാഹിം -ട്രഷറർ എന്നിവർ ചുമതലയേറ്റു. വിവിധ ജനപ്രതിനിധികളെയും സാമൂഹിക-വ്യാപാര രംഗത്തെ പ്രതിനിധികളെയും രക്ഷാധികാരികളായും വൈസ് ചെയർമാൻമാരായും കൺവീനർമാരായും ഉൾപ്പെടുത്തി.

മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് ഭീമഹർജി സമർപ്പണം, ഓഗസ്റ്റ് 10-ന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ ജനകീയ ഒപ്പുശേഖരണം, ഇരിക്കൂർ, തളിപ്പറമ്പ് എംഎൽഎമാരെ പ്രതിനിധിസംഘം നേരിൽ കണ്ട് റോഡ് വികസനത്തിന്‍റെ ആവശ്യകത അറിയിക്കുക, റോഡ് കടന്നുപോകുന്ന പഞ്ചായത്തുകളുടെ ഭരണസമിതി യോഗങ്ങളിൽ വികസന ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കാൻ അഭ്യർത്ഥിക്കുക, മേഖലയിലെ മുഴുവൻ ജനപ്രതിനിധികൾക്കും റോഡ് വികസനത്തിന്‍റെ പ്രാധാന്യം വിശദീകരിച്ച് കത്ത് നൽകുക എന്നിവയാണ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ.

Kasaragod

ലഹരിമാഫിയയുമായി ചര്‍ച്ചയില്ല, ഉന്മൂലനം മാത്രം ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി

കാസര്‍ഗോഡ്: ലഹരി മാഫിയയുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്നും മാഫിയയുടെ ഉന്മൂലനാശം മാത്രമാണ് ലക്ഷ്യമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പോലീസ് സംഘടിപ്പിച്ച ഓപ്പറേഷന്‍ തൂഫാന്‍ ജാഗരന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാസര്‍ഗോഡിന്‍റെ മണ്ണില്‍ ലഹരി അനുവദിക്കില്ല. സംസ്ഥാന അതിര്‍ത്തികളില്‍ തൂഫാന്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ലഹരി മാഫിയയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കാപ്പ ചുമത്തുകയും സ്വത്തുക്കള്‍ കണ്ടു കെട്ടുകയും ചെയ്യും. മയക്കുമരുന്നിനെതിരേ കാഞ്ഞങ്ങാട് കഴിഞ്ഞവര്‍ഷം പരിപാടി സംഘടിപ്പിച്ചിരുന്നു. കോരിച്ചൊരിയുന്ന മഴയിലും അന്ന് ആയിരങ്ങള്‍ പങ്കെടുത്തു. അന്നേ തീരുമാനിച്ചതാണ് 14 ജില്ലകളിലും ലഹരി മാഫിയ്ക്കെതിരേ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ലഹരി മാഫിയയുടെ വേരറുക്കുമെന്നും. അങ്ങനെ ഒരു അവസരം സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്, ഓപ്പറേഷന്‍ തൂഫാനിലൂടെ കൈവന്നിരിക്കുകയാണ്.

കാസര്‍ഗോഡ് മൈലാട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്‍റെ നിര്‍ദേശത്തില്‍ പരിശോധന നടത്തിയപ്പോള്‍ പുറമേ ക്ലീന്‍ കമ്പനി എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്‍റെ ഉള്ളില്‍ വര്‍ണക്കടലാസില്‍ പൊതിഞ്ഞ ലഹരി മിഠായികള്‍ ആയിരുന്നു. വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കാനിരുന്ന ഈ സ്ഥാപനത്തെ നിയമം വഴി തളയ്ക്കാനും 16 പേരെ അറസ്റ്റ്ചെയ്യാനും സാധിച്ചു. അതില്‍ നാലു പേര്‍ ഇപ്പോഴും ജയിലിലാണ്.
ഓപ്പറേഷന്‍ തൂഫാനെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് അമ്മമാരാണ്. അമ്മമാര്‍ ദിവസേന അയയ്ക്കുന്ന കത്തുകളിലൂടെയും ഫോണ്‍വിളികളിലൂടെയും ഫോണ്‍ സന്ദേശങ്ങളിലൂടെയും ഇത് മനസിലാക്കാന്‍ ആകുമെന്നും ചെന്നിത്തല പറഞ്ഞു.

ലോകത്തെ കുപ്രസിദ്ധ മാഫിയ സംഘങ്ങള്‍ സ്വന്തമായി മാരക ലഹരി ഉപയോഗിക്കാറില്ല. സ്വന്തം വീട്ടില്‍ ലഹരി ഉപയോഗിക്കാതെ മറ്റുള്ളവര്‍ക്ക് നല്‍കി, അവരുടെ ഭാവി നശിപ്പിച്ചു കോടീശ്വരന്മാര്‍ ആകുകയാണ് പല മയക്കുമരുന്ന് കച്ചവടക്കാരും. ഇതു സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ചെര്‍ക്കള മാര്‍ത്തോമാ സ്‌കൂളിലെ ഫാ. ജോര്‍ജ് വര്‍ഗീസ് വിനു, മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഇമാം അബ്ദുള്‍ മജീദ് ബാഖവി, സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട്, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്‍റ് ഫിദ ഉജംപദവ്, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് എന്നിവര്‍ ആഭ്യന്തരമന്ത്രിയില്‍ നിന്നു തൂഫാന്‍ ബാഡ്ജ് ഏറ്റുവാങ്ങി.

കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എ.കെ.എം. അഷ്റഫ്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ് വസന്തന്‍ അജാക്കോട്, കണ്ണൂര് റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്, ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജ്, എഎസ്പി ആര്‍. സന്തോഷ്‌കുമാര്‍ എന്നിവർ പ്രസംഗിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സി.എം. വർഗീസ്

റാന്നി: പ്ലാച്ചേരി ചാത്തനാട്ട് സി.എം. വർഗീസ് (വർക്കിച്ചായൻ -79 ) അന്തരിച്ചു. സംസ്‌കാരം നാളെ 10.30 ന് പ്ലാച്ചേരി ഫാത്തിമാ മാതാ പള്ളിയിൽ. ഭാര്യ: ആലീസ് എയ്ഞ്ചൽവാലി കാക്കനാട്ട് കുടുംബാംഗം മക്കൾ: ജോസുകുട്ടി, സിസ്റ്റർ റ്റെസ് മരിയ സിഎംസി, ജോസ്ന, സിസ്റ്റർ കൊച്ചുറാണി എസ്ഡിപി, ഫാ. ജിതിൻ ചാത്തനാട്ട് ( കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്‍റെ സെക്രട്ടറി). മരുമക്കൾ: ദീപ ഓലിക്കൽ (ഉപ്പുതറ), പ്രീനു കോഴികൊത്തിക്കൽ (പൈക). സഹോദരങ്ങൾ: ത്രേസ്യാമ്മ, ആന്‍റണി, ഫാ. ജേക്കബ് ചാത്തനാട്ട് (വികാരി, ചിന്നാർ സെന്‍റ് ജോർജ് പള്ളി), പരേതരായ അപ്പച്ചൻ, മാത്യു, ജോസഫ്, പെണ്ണമ്മ. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.

കെ.രാജമ്മ

തഴവ: കുതിരപ്പന്തി പനയ്ക്കത്തറ (പനച്ചത്തറ) കെ.രാജമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: ദേവികുളങ്ങര പ്രയാര്‍ വടക്ക് തറയിലയ്യത്ത് പരേതനായ ടി.വി.നാണപ്പപണിക്കര്‍. മക്കള്‍: ടി.എന്‍. മഹിപാല്‍, പരേതനായ എന്‍. ഷാജിലാല്‍, ആര്‍. പ്രശാന്തി (യുഡിസി പിഎച്ച് സെക്‌ഷന്‍ വാട്ടര്‍ അഥോറിറ്റി കായംകുളം), എന്‍. മഹേഷ് (അസി. രജിസ്ട്രാര്‍, എംജി യൂണിവേഴ്സിറ്റി. മരുമക്കള്‍: എസ്. ശ്രീജ, ആര്‍. രേണുക (അസി: സബ് ഇന്‍സ്‌പെക്ടര്‍ ഡിഎച്ച് ക്യു ആലപ്പുഴ), കെ. സത്യന്‍, സി.എസ്. ധന്യ (ഗവ. എച്ച്എസ്എസ്ടി തലശേരി ) സഞ്ചയനം ബുധൻ എട്ടിന്.

സി.എം. വർഗീസ്

റാന്നി: പ്ലാച്ചേരി ചാത്തനാട്ട് സി.എം. വർഗീസ് (വർക്കിച്ചായൻ -79 ) അന്തരിച്ചു. സംസ്‌കാരം നാളെ 10.30 ന് പ്ലാച്ചേരി ഫാത്തിമാ മാതാ പള്ളിയിൽ. ഭാര്യ: ആലീസ് എയ്ഞ്ചൽവാലി കാക്കനാട്ട് കുടുംബാംഗം മക്കൾ: ജോസുകുട്ടി, സിസ്റ്റർ റ്റെസ് മരിയ സിഎംസി, ജോസ്ന, സിസ്റ്റർ കൊച്ചുറാണി എസ്ഡിപി, ഫാ. ജിതിൻ ചാത്തനാട്ട് ( കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്‍റെ സെക്രട്ടറി). മരുമക്കൾ: ദീപ ഓലിക്കൽ (ഉപ്പുതറ), പ്രീനു കോഴികൊത്തിക്കൽ (പൈക). സഹോദരങ്ങൾ: ത്രേസ്യാമ്മ, ആന്‍റണി, ഫാ. ജേക്കബ് ചാത്തനാട്ട് (വികാരി, ചിന്നാർ സെന്‍റ് ജോർജ് പള്ളി), പരേതരായ അപ്പച്ചൻ, മാത്യു, ജോസഫ്, പെണ്ണമ്മ. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.

പ്രഫ. ജോസഫ് സഖറിയ

മൈലപ്ര: പതാലിൽ പ്രഫ. ജോസഫ് സഖറിയ (74, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് മൈലപ്ര സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പ്രഫ. കുഞ്ഞന്നാമ്മ ജോൺ (പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് കെമിസ്ട്രി വിഭാഗം മുൻ മേധാവി) തിരുവല്ല കിഴക്കേഅറ്റത്ത് കുടുംബാംഗം.മക്കൾ : വിവേക് സക്റിയ ജോസഫ് (ഐടി, ബംഗളൂരു), വിദ്യ എലിസബേത്ത് ജോസഫ് (ഐടി, ബംഗളൂരു). മരുമക്കൾ : ജുജിൻ ആൻ രാജൻ കൊട്ടുപ്പളളിൽ (ഐടി, ബംഗളൂരു), ശരത് രാജൻ പുലിക്കോട്ടിൽ (ഐടി, ബംഗളൂരു).

കുഞ്ഞമ്മ ഈപ്പന്‍

എടത്വ: കരിമ്പറമ്പില്‍ കുഞ്ഞമ്മ ഈപ്പന്‍ (93) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് ആനപ്രമ്പാല്‍ മാര്‍ത്തോമ്മ പള്ളിയില്‍. പരേത കുമരകം നെല്ലാനിക്കല്‍ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.സി ഈപ്പൻ. മക്കള്‍ : മോഹന്‍ (ദോഹ), തോമസ്‌കുട്ടി (തിരുവല്ല), കുഞ്ഞ് (യുഎസ്എ), കൊച്ചുമോന്‍ (എടത്വ). മരുമക്കള്‍: ഷൈല വടശേരിക്കിഴക്കേതില്‍ (കട്ടപ്പന), സായു പാറയില്‍ (മാവേലിക്കര), റോഷന്‍ മോഡയില്‍ (കോട്ടയം), ജിനു കോടിയാട്ടു മാലിക്കല്‍ (തിരുവല്ല).

ഫിലിപ്പ് ജോസഫ്

മേലുകാവുമറ്റം: വട്ടമറ്റത്തില്‍ ഫിലിപ്പ് ജോസഫ് (അപ്പച്ചന്‍-92) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11.30ന് മേലുകാവുമറ്റം സെന്‍റ് തോമസ് പള്ളിയില്‍. ഭാര്യ: മേരി ഫിലിപ്പ് പൈകട കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ ജ്യോതിസ് വട്ടമറ്റം എസ്എച്ച് (അരുണാചല്‍ മിഷന്‍), ഗ്രേസി (റിട്ട. ടീച്ചര്‍, സെന്‍റ് തോമസ് യുപിഎസ്, മേലുകാവുമറ്റം), ബ്രിജിറ്റ് (റിട്ട. ടീച്ചര്‍, സെന്‍റ് ആന്‍റണീസ് എച്ച്എസ്, വെള്ളികുളം), ജോയി (ഗുഡ്‌വില്‍ കാര്‍ കോര്‍പ്പറേഷന്‍, പാലാ). മരുമക്കള്‍: ജോര്‍ജ്കുട്ടി കോനുക്കുന്നേല്‍ (റിട്ട. എന്‍ജിനീയര്‍), കുര്യാക്കോസ് പൊട്ടനാനിയില്‍ (റിട്ട. എച്ച്എം, സെന്‍റ് ആന്‍റണീസ് എച്ച്എസ്, വെള്ളികുളം), ട്രീസാ ജീനാ അരിശേരിയില്‍ (മരങ്ങോലി). സഹോദരങ്ങൾ: സിസ്റ്റര്‍ ട്രീസാ മാര്‍ട്ടിന്‍ എസ്എച്ച്, പരേതരായ മറിയക്കുട്ടി, സിസ്റ്റര്‍ ഫ്രാന്‍സീന എസ്എച്ച്, വി.ജെ. ത്രേസ്യാമ്മ, വി.ജെ. ജോസ്. മൃതദേഹം ഇന്ന് രാവിലെ 10.30 ന് മേലുകാവുമറ്റം സെന്‍റ് തോമസ് പള്ളി പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

സിസ്റ്റര്‍ മേരി ഷാന്താള്‍ വല്ലയില്‍

ചങ്ങനാശേരി: മിഷനറീസ് ഓഫ് ലിറ്റില്‍ ഫ്‌ളവര്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി ഷാന്താള്‍ വല്ലയില്‍ (ഫിലോമിന - 83) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30 ന് കുറിച്ചി ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്‍റ് ചാപ്പിലില്‍ ആരംഭിച്ച് മഠം വക സെമിത്തേരിയില്‍. ചമ്പക്കുളം വല്ലയില്‍ കുടുംബാംഗമാണ്. പരേത കുന്നം, ഉളുന്തി, ചാങ്ങ, പെരിങ്ങമ്മല, അന്തിയൂര്‍കോണം, വെള്ളായണി, മുണ്ടത്താനം, ചങ്ങനാശേരി എന്നിവിടങ്ങളിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫാ.ഏബ്രഹാം വല്ലയില്‍ സിഎംഐ, മേരിക്കുട്ടി, ആനിയമ്മ, തോമസ്, ത്രേസ്യാമ്മ, പരേതരായ വി.ജെ.ലൂയീസ്, എല്‍സമ്മ എന്നിവര്‍ സഹോദരങ്ങളാണ്. ഫാ.റോഷന്‍ ഓവോലില്‍ സഹോദരി പുത്രനും ദൈവദാസി സിസ്റ്റര്‍ മേരി ഷാന്താള്‍ എസ്എബിഎസ്, സിസ്റ്റര്‍ കൊച്ചുറാണി വല്ലയില്‍ എംഎംഎം, ഫാ.ജോസ് പി. കൊട്ടാരം, ഫാ.ജോര്‍ജ് വല്ലയില്‍, ഫാ.ജോയ് വെട്ടുകാട് എന്നിവര്‍ കുടുംബാംഗങ്ങളുമാണ്.

മറിയം തോമസ്‌

കോടിക്കുളം: ഓലിക്കൽ മറിയം തോമസ്‌ (97) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന്‌ കോടിക്കുളം സെന്‍റ് ആൻസ്‌ പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ്‌ (കോടിക്കുളം പഞ്ചായത്ത്‌ മുൻ പ്രസിഡന്‍റ്). മക്കൾ: ജോസഫ്‌, ഏലിക്കുട്ടി, റോസമ്മ (വൈസ്‌ ചെയർപേഴ്‌സൺ, തൊടുപുഴ സ്‌മിത ആശുപത്രി), ആലീസ്‌, തോമസ്‌ ടി. ഓലിക്കൽ, ആന്‍റണി, ലിസി, സൈമൺ. മരുമക്കൾ: സോഫി, സബി, ഡോ. അദ്വാനി(തൊടുപുഴ സ്‌മിത ആശുപത്രി), ബീന, ഷേർളി ആന്‍റണി(കോടിക്കുളം പഞ്ചായത്ത്‌ മുൻ പ്രസിഡന്‍റ്), ഷീനു, ജോർജ്‌കുട്ടി, തോമാച്ചൻ, സണ്ണി.

മാത്യു മത്തായി

പൂഞ്ഞാർ: വളതൂക്ക് വെട്ടിക്കുഴിയിൽ മാത്യു മത്തായി (92) അന്തരിച്ചു. സംസ്‌കാരം നാളെ 2.30 ന് മണിയം കുന്ന് തിരുഹൃദയ പള്ളിയിൽ. ഭാര്യ പരേതയായ റോസമ്മ കടനാട് ചീങ്കല്ലേൽ കുടുംബാംഗം. മക്കൾ : മേരിക്കുട്ടി, ഹിലാരി, സണ്ണി, ഷോയി (ഓസ് ട്രേലിയ), റോബി, റൂബിൻസ്, ജൂബിൻസ് (യുകെ). മരുമക്കൾ: പരേതനായ ഷാജു ചാലിൽ (നരിയങ്ങാനം), പരേതനായ ബാബു മണ്ണച്ചാംകുഴിയിൽ (ശാന്തി പുരം), ജിൻസി കോലോത്ത് (വെള്ളിയാമറ്റം), സോണിയ അക്കര കടുപ്പിൽ (ഓസ് ടേലിയ), ജൂബി തെക്കേൽ (കൈപ്പള്ളി), കുര്യൻ ചെങ്ങഴശേരിൽ (തലപ്പലം), ജോജോ വടക്കേമുക്കടയിൽ (യുകെ). മൃതദേഹം നാളെ രാവിലെ പത്തിന് വീട്ടിൽ കൊണ്ടുവരും.

ചിന്നമ്മ ജോണ്‍

ആമ്പല്ലൂര്‍: പാട്ടത്തില്‍ ചിന്നമ്മ ജോണ്‍ (94) അന്തരിച്ചു. കാഞ്ഞിരമറ്റം റേഷന്‍ കട ലൈസന്‍സിയാണ്. സംസ്‌കാരം ഇന്ന് 11ന് ആമ്പല്ലൂര്‍ സെന്‍റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ജോണ്‍. മക്കള്‍: കുഞ്ഞമ്മ മുട്ടപ്പിള്ളില്‍, പി.ജെ. ജോസഫ് (ബിസിനസ്), ആനി കുരുവിള (റിട്ട. പ്രധാനാധ്യാപിക, സെന്‍റ് ലുയീസ് യുപിഎസ്, വൈക്കം), സിസ്റ്റര്‍ ഫിയ (എസ്ഡി കോണ്‍വെന്‍റ്, മലയാറ്റൂര്‍), കുഞ്ഞുമോള്‍, സിസ്റ്റര്‍ റിന്‍സി തെരേസ (സാന്തോം കോണ്‍വെന്‍റ്, പള്ളിപ്പുറം), ലില്ലി കുഞ്ഞുമോന്‍ (അധ്യാപിക, സെന്‍റ് ഫ്രാന്‍സിസ് യുപി സ്‌കൂള്‍ ആമ്പല്ലൂര്‍). മരുമക്കള്‍: ജോണ്‍ മുട്ടപ്പിള്ളില്‍ കുറവിലങ്ങാട്, മേഴ്‌സി ജോസഫ് കോട്ടയ്ക്കല്‍ മറ്റൂര്‍, കുരുവിള ഓടംപാടത്ത് വൈക്കം, കുഞ്ഞുമോന്‍ വലിയതറയില്‍ വൈക്കം.

മേരി ജോസ്

ഇലഞ്ഞി: പെരുമ്പടവം മൂലംതുരുത്തിൽ (പാറ്റാശേരിൽ) മേരി ജോസ് (69) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഫൊറോനാ പള്ളിയിൽ. പരേത കോടപ്പള്ളിൽ കുടുംബാംഗമാണ്. ഭർത്താവ്: പി.എൽ. ജോസ്. മക്കൾ: മഞ്ഞ്ജു (നഴ്‌സ് ഷാർജ), ജെസി, ജാൻസി (നഴ്‌സ് ഓസ്‌ട്രേലിയ), അൽഫോൻസ (അസി. പ്രഫസർ മാർ ആഗസ്‌തിനോസ് കോളജ് രാമപുരം). മരുമക്കൾ: മോൻസി ജോസഫ് വെട്ടിത്താനം (ഷാർജ), തോമസ് താഴ്ചയിൽ (ഡൽഹി), അനോഷ് കാരയ്ക്കാട്ട് (ഓസ്ട്രേലിയ), ജിബിൻ (കലശിയിൽ ഇലഞ്ഞി).

മത്തായി

പൈസക്കരി: വണ്ണായിക്കടവിലെ തുറുവയ്ക്കൽ മത്തായി (കുഞ്ഞേട്ടൻ- 98) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ മണ്ണക്കനാട് ചൂണ്ടാനായിൽ കുടുംബാംഗം. മക്കൾ: ബേബിച്ചൻ (റിട്ട. സിആർപിഎഫ്, ചളിമ്പറമ്പ്), ജോസ് (റിട്ട. സിആർപിഎഫ്, ഫാർമസിസ്റ്റ്, പൂപ്പറമ്പ്), തോമസ്, ഇമ്മാനുവൽ (ഇരുവരും വെമ്പുവ), സിസിലി (മണിമല), മേരി, സണ്ണി (ഇരുവരും കുറവിലങ്ങാട്). മരുമക്കൾ: ആലീസ് കാവുങ്കമ്യാലിൽ (കുര്യം), ലില്ലി കുരിശിങ്കൽ (മുട്ടിച്ചിറ), വത്സമ്മ മലയിൽ (കോതനല്ലൂർ), ടെസി പൂവത്തിനാൽ (ഏരുവേശി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം), നോബിൾ പുളിയ്ക്കപ്പറമ്പിൽ (പഴയിടം), ജോർജ് കൊട്ടുകല്ലുംതടത്തിൽ (കുറവിലങ്ങാട്), ബേബി വാഴകാട്ട് (മണ്ണക്കനാട്).

കാവുങ്കൽ നാരായണൻ

കാഞ്ഞങ്ങാട്: റിട്ട. അധ്യാപകനും മാധ്യമപ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായിരുന്ന പറക്കളായ അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ (77) അന്തരിച്ചു. സംസ്കാരം ഇന്നു 10നു വീട്ടുവളപ്പിൽ. അരനൂറ്റാണ്ടുകാലം മാതൃഭൂമിയുടെ ഹൊസ്ദുർഗ് പ്രാദേശിക ലേഖകനായിരുന്നു. സാക്ഷരതാ പ്രവർത്തകനും കാൻഫെഡിന്‍റെയും പി.എൻ. പണിക്കർ ഫൗണ്ടേഷന്‍റെയും ഭാരവാഹിയുമായിരുന്നു. പറക്കളായി പി.എൻ. പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളജിന്‍റെ സ്ഥാപകരിലൊരാളാണ്. സാക്ഷരതാസമിതി പ്രചാരണ വിഭാഗം മാനേജർ, സാക്ഷര കേരളം മാസികയുടെ എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ബേളൂർ ശ്രീശങ്കര എയുപി സ്‌കൂൾ, പറക്കളായി ഗവ. യുപി സ്കൂ‌ൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: അഭിലാഷ് (മാസ്ട്രോ മെറ്റൽസ്, കാഞ്ഞങ്ങാട്), വിപിൻകുമാർ (എൻജിനിയർ, എറണാകുളം), സബിൻരാജ് (ദുബായ്). മരുമക്കൾ: സിന്ധു (ലൈബ്രേറിയൻ, പി.എൻ. പണിക്കർ ആയുർവേദ മെഡിക്കൽ കോളജ്, പറക്കളായി), പവിത്ര (എറണാകുളം), ജ്യോതി (ദുബായ്). സഹോദരങ്ങൾ: കൃഷ്ണൻ, യശോദ, ലീല, പരേതയായ കാർത്യായനി.

വി.എം. ധനരാജ്

കാസര്‍ഗോഡ്: റിട്ട. എസ്‌ഐ വിദ്യാനഗര്‍ പാറക്കട്ട കൃഷ്ണ നിവാസില്‍ വി.എം. ധനരാജ് (64) അന്തരിച്ചു. സംസ്‌കാരം ഇന്നു മൂന്നിനു പാറക്കട്ട പൊതുശ്മശാനത്തില്‍. ഭാര്യ: കെ. പ്രവീണ. മക്കള്‍: ശ്രീഹരി (യൂണിയന്‍ ബാങ്ക്, കാസര്‍ഗോഡ്), കെ.സിദ്ധാര്‍ഥ് (യുകെ). മരുമകള്‍: ഹരിപ്രിയ. കണ്ണൂര്‍ കേളകത്തെ പരേതരായ കെ.എന്‍. മുരളീധരന്‍ നായരുടെയും തങ്കമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: മോഹന്‍രാജ് (റിട്ട. പ്രിന്‍സിപ്പല്‍, കേളകം എച്ച്എസ്എസ്), ജീവന്‍രാജ് (റിട്ട. ആര്‍മി, ആലക്കോട്), പുഷ്പകുമാരിയമ്മ (യുകെ), സന്തോഷ്‌കുമാര്‍ (അഭിഭാഷകന്‍), പരേതനായ ബാബുരാജ്.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

28-07-2026

'വി.ഡി. സതീശൻ' എന്ന് വിളിച്ചതിന് സൈബർ ആക്രമണം; ഒടുവിൽ ക്ഷമാപണവുമായി മഹേഷ് കുഞ്ഞുമോൻ

അയർലൻഡിൽ നടന്ന സ്റ്റേജ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പേര് പരാമർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന സൈബർ അധിക്ഷേപങ്ങളിൽ പ്രതികരണവും ക്ഷമാപണവുമായി മിമിക്രി താരവും നടനുമായ മഹേഷ് കുഞ്ഞുമോൻ രംഗത്തെത്തി.

ഷോയ്ക്കിടെ മതിയായ ബഹുമാനം നൽകിയില്ലെന്ന് ആരോപിച്ച് തനിക്കെതിരെ വന്ന അസഭ്യ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് താരം വിശദീകരണവുമായി എത്തിയത്.

താൻ ആരെയും അപമാനിക്കാൻ അറിഞ്ഞുകൊണ്ട് ശ്രമിച്ചിട്ടില്ലെന്നും തന്‍റെ വാക്കുകൾ ആർക്കെങ്കിലും മനഃപ്രയാസമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നുവെന്നും മഹേഷ് കുറിച്ചു.

മിമിക്രി പ്രകടനത്തിനിടെ വേദിയിലെ എൽഇഡി വാളിൽ വി.ഡി. സതീശന്‍റെ ചിത്രം തെളിയാൻ വൈകിയപ്പോൾ, ഡിജിറ്റൽ സ്ക്രീൻ നിയന്ത്രിച്ചിരുന്ന വ്യക്തിക്ക് ഫയൽ വേഗത്തിൽ തിരിച്ചറിയാൻ വേണ്ടിയാണ് മൈക്കിലൂടെ 'വി.ഡി. സതീശൻ' എന്ന ഫയലിന്‍റെ പേര് മാത്രം പറഞ്ഞത്.

എന്നാൽ ഇതിനൊപ്പം 'സാർ' എന്നോ 'മുഖ്യമന്ത്രി' എന്നോ ചേർത്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ആളുകൾ അധിക്ഷേപവുമായി രംഗത്തെത്തിയത്. പരിപാടിയുടെ ഈ ഭാഗം മാത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബഹുമാനക്കുറവ് കാണിച്ചു എന്ന രീതിയിൽ തെറ്റിദ്ധാരണ പരക്കുകയായിരുന്നു.

തനിക്ക് എല്ലാവരോടും ഒരേപോലെ ബഹുമാനമുണ്ടെന്നും അഭിപ്രായവ്യത്യാസങ്ങൾ മാന്യമായ ഭാഷയിൽ വേണം പ്രകടിപ്പിക്കാനെന്നും മഹേഷ് ഓർമ്മിപ്പിച്ചു. വ്യക്തിപരമായ അതിക്രമങ്ങളും അധിക്ഷേപങ്ങളും ഏതൊരാളെയും മാനസികമായി തകർത്തുകളയുമെന്നും പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

വേദിയിലെ മികച്ച ശബ്ദാനുകരണങ്ങളിലൂടെയും അടുത്തിടെ പുറത്തിറങ്ങിയ 'അതിരടി' ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ.

28-07-2026

'വി.ഡി. സതീശൻ' എന്ന് വിളിച്ചതിന് സൈബർ ആക്രമണം; ഒടുവിൽ ക്ഷമാപണവുമായി മഹേഷ് കുഞ്ഞുമോൻ

അയർലൻഡിൽ നടന്ന സ്റ്റേജ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പേര് പരാമർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന സൈബർ അധിക്ഷേപങ്ങളിൽ പ്രതികരണവും ക്ഷമാപണവുമായി മിമിക്രി താരവും നടനുമായ മഹേഷ് കുഞ്ഞുമോൻ രംഗത്തെത്തി.

ഷോയ്ക്കിടെ മതിയായ ബഹുമാനം നൽകിയില്ലെന്ന് ആരോപിച്ച് തനിക്കെതിരെ വന്ന അസഭ്യ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് താരം വിശദീകരണവുമായി എത്തിയത്.

താൻ ആരെയും അപമാനിക്കാൻ അറിഞ്ഞുകൊണ്ട് ശ്രമിച്ചിട്ടില്ലെന്നും തന്‍റെ വാക്കുകൾ ആർക്കെങ്കിലും മനഃപ്രയാസമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നുവെന്നും മഹേഷ് കുറിച്ചു.

മിമിക്രി പ്രകടനത്തിനിടെ വേദിയിലെ എൽഇഡി വാളിൽ വി.ഡി. സതീശന്‍റെ ചിത്രം തെളിയാൻ വൈകിയപ്പോൾ, ഡിജിറ്റൽ സ്ക്രീൻ നിയന്ത്രിച്ചിരുന്ന വ്യക്തിക്ക് ഫയൽ വേഗത്തിൽ തിരിച്ചറിയാൻ വേണ്ടിയാണ് മൈക്കിലൂടെ 'വി.ഡി. സതീശൻ' എന്ന ഫയലിന്‍റെ പേര് മാത്രം പറഞ്ഞത്.

എന്നാൽ ഇതിനൊപ്പം 'സാർ' എന്നോ 'മുഖ്യമന്ത്രി' എന്നോ ചേർത്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ആളുകൾ അധിക്ഷേപവുമായി രംഗത്തെത്തിയത്. പരിപാടിയുടെ ഈ ഭാഗം മാത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബഹുമാനക്കുറവ് കാണിച്ചു എന്ന രീതിയിൽ തെറ്റിദ്ധാരണ പരക്കുകയായിരുന്നു.

തനിക്ക് എല്ലാവരോടും ഒരേപോലെ ബഹുമാനമുണ്ടെന്നും അഭിപ്രായവ്യത്യാസങ്ങൾ മാന്യമായ ഭാഷയിൽ വേണം പ്രകടിപ്പിക്കാനെന്നും മഹേഷ് ഓർമ്മിപ്പിച്ചു. വ്യക്തിപരമായ അതിക്രമങ്ങളും അധിക്ഷേപങ്ങളും ഏതൊരാളെയും മാനസികമായി തകർത്തുകളയുമെന്നും പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

വേദിയിലെ മികച്ച ശബ്ദാനുകരണങ്ങളിലൂടെയും അടുത്തിടെ പുറത്തിറങ്ങിയ 'അതിരടി' ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ.

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

27-07-2026

റോഷന്‍റെ പോലീസ് ഡയറി

റോഷന്‍ മാത്യു വീണ്ടും പോലീസ് വേഷത്തിലെത്തിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് എം. പദ്മകുമാർ സംവിധാനം ചെയ്ത ‘ഉയിര്‍’. സിഐ അന്‍ഷാദ് എന്ന യഥാര്‍ഥ പോലീസ് ഓഫീസറുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു സംഭവത്തില്‍ നിന്നു രൂപപ്പെടുത്തിയതാണു തിരക്കഥ. ചിത്രത്തില്‍ പ്രൊബേഷന്‍ എസ്‌ഐ അജീബ് റഹ്‌മാനായി വേഷമിട്ട റോഷന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

ഈ സിനിമയിലേക്ക് അടുപ്പിച്ചത്..?

സംവിധായകന്‍ അയച്ചു തന്ന ഒരു ലേഖനത്തിലാണ് ഈ സിനിമയുടെ ആശയം ആദ്യം വായിച്ചത്. ഇതിന്‍റെ കഥാവിവരണം കേട്ടത് ഈ കേസ് യഥാര്‍ഥത്തില്‍ അന്വേഷിച്ച സിഐ അന്‍ഷാദില്‍ നിന്നാണ്. തന്‍റെ അനുഭവങ്ങള്‍ ഒാരോന്നും ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞപ്പോള്‍ അതിലുള്ള ഇമോഷന്‍ എനിക്ക് അതേപോലെ കിട്ടി. എം. പദ്മകുമാറിനൊപ്പം ഒരു സിനിമ എന്നത് ഒരുപാടു നാളത്തെ ആഗ്രഹവുമായിരുന്നു.

‘ഉയിര്‍’ എന്ന ടൈറ്റില്‍..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

28-07-2026

ഫോമാ അന്തർദേശീയ കൺവൻഷൻ; വി.ടി. ബൽറാമും കെ.കെ. ഷെെലജയും വിശിഷ്‌ടാതിഥികൾ

ഹൂസ്റ്റൺ: അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ ഫെഡറേഷനായ ഫോമാ സംഘടിപ്പിക്കുന്ന 2026ലെ ദേശീയ കൺവൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ട് വരെ ടെക്സസിലെ ഹൂസ്റ്റണിൽ നടക്കും.

നാല് ദിവസങ്ങളിലായി നടക്കുന്ന ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎ വി.ടി. ബൽറാം, മുൻമന്ത്രി കെ.കെ. ഷെെലജ എന്നിവർ വിശിഷ്‌ടാതിഥികളായി എത്തും.

അമേരിക്കയിലെ ഈ വർഷത്തെ ആദ്യ ഓണസദ്യ ഒരുക്കുന്നതിലൂടെയും ഫോമാ കൺവൻഷൻ ശ്രദ്ധേയമാകുന്നു. ജൂലൈ 31ന് ഉച്ചയ്ക്ക് 23 വിഭവങ്ങളും മൂന്ന് തരം പായസവും ഉൾപ്പെടുത്തിയ വിഭവസമൃദ്ധമായ ഓണസദ്യയാണ് ഒരുക്കിയിരിക്കുന്നത്.

വ്യാഴാഴ്ച സാംസ്കാരിക ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും.

 

28-07-2026

പര്‍പ്പിള്‍ സാറ്റര്‍ഡേയ്ക്ക് പിന്തുണയുമായി ഖത്തറിലെ ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ്; ഭിന്നശേഷിക്കാര്‍ക്ക് വീട്ടുപടിക്കല്‍ സേവനം

ദോഹ: ഭിന്നശേഷിക്കാരുടെ സാമൂഹിക ഉള്‍ച്ചേരലും സേവനങ്ങളിലേക്കുള്ള തുല്യപ്രവേശനവും പ്രോത്സാഹിപ്പിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഖത്തറിലെ ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ്.

ഭിന്നശേഷിക്കാര്‍ക്ക് കമ്പനിയുടെ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയും ഇതോടനുബന്ധിച്ച് പ്രഖ്യാപിച്ചു. കേരള ബിസിനസ് ഫോറം പ്രസിഡന്‍റ് ഷഹീന്‍ മുഹമ്മദ് ഷാഫി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയാണ് ഈ സംരംഭമെന്നും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന സമൂഹത്തിന്‍റെ സൃഷ്ടിക്ക് ഇത്തരം പ്രായോഗിക ഇടപെടലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനും ദോഹ ഗോവന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാവുമായ സൈമണ്‍ ഡി സില്‍വ പദ്ധതിയെ അഭിനന്ദിച്ചു. ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് സേവനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടറുമായ ജെബി കെ. ജോണ്‍, പദ്ധതിയില്‍ പ്രകടമാകുന്ന മാനുഷിക പരിഗണനയും കരുതലും എടുത്തുപറഞ്ഞു.

സമൂഹത്തിലെ ഓരോ വ്യക്തിയുടെയും അന്തസും അവകാശങ്ങളും പരിഗണിക്കുമ്പോഴാണ് സാമൂഹിക പുരോഗതി അര്‍ഥപൂര്‍ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ദി വേ കോര്‍പ്പറേറ്റ് സര്‍വീസസിന്‍റെ മാതൃക മറ്റ് സ്ഥാപനങ്ങളും പിന്തുടരണമെന്ന് ആവശ്യപ്പെട്ടു.

മീഡിയപ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പര്‍പ്പിള്‍ സാറ്റര്‍ഡേയെ ലോകത്തിന് ജിസിസി നല്‍കുന്ന ശ്രദ്ധേയമായ സാമൂഹിക സന്ദേശമാണെന്ന് വിശേഷിപ്പിച്ചു.

സഹതാപത്തിനപ്പുറം ഭിന്നശേഷിക്കാരുടെ ശാക്തീകരണം, പ്രാപ്യത, തുല്യാവകാശം, അന്തസ്സ് എന്നിവ ഉറപ്പാക്കണമെന്നതാണ് സംരംഭത്തിന്‍റെ കാതലായ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈയിലെ അവസാന ശനിയാഴ്ച ആചരിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേയുടെ സന്ദേശം ഒരു ദിവസത്തില്‍ ഒതുങ്ങാതെ വര്‍ഷം മുഴുവന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഹമ്മദ് റഫീഖ് പദ്ധതിയെ അഭിനന്ദിച്ചു. ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ്മാന്‍ സ്വാഗതവും കമ്പനി മാനേജിംഗ് പാര്‍ട്ണര്‍ ജദീര്‍ നന്ദിയും പറഞ്ഞു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

28-07-2026

ഫോമാ അന്തർദേശീയ കൺവൻഷൻ; വി.ടി. ബൽറാമും കെ.കെ. ഷെെലജയും വിശിഷ്‌ടാതിഥികൾ

ഹൂസ്റ്റൺ: അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ ഫെഡറേഷനായ ഫോമാ സംഘടിപ്പിക്കുന്ന 2026ലെ ദേശീയ കൺവൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ട് വരെ ടെക്സസിലെ ഹൂസ്റ്റണിൽ നടക്കും.

നാല് ദിവസങ്ങളിലായി നടക്കുന്ന ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎ വി.ടി. ബൽറാം, മുൻമന്ത്രി കെ.കെ. ഷെെലജ എന്നിവർ വിശിഷ്‌ടാതിഥികളായി എത്തും.

അമേരിക്കയിലെ ഈ വർഷത്തെ ആദ്യ ഓണസദ്യ ഒരുക്കുന്നതിലൂടെയും ഫോമാ കൺവൻഷൻ ശ്രദ്ധേയമാകുന്നു. ജൂലൈ 31ന് ഉച്ചയ്ക്ക് 23 വിഭവങ്ങളും മൂന്ന് തരം പായസവും ഉൾപ്പെടുത്തിയ വിഭവസമൃദ്ധമായ ഓണസദ്യയാണ് ഒരുക്കിയിരിക്കുന്നത്.

വ്യാഴാഴ്ച സാംസ്കാരിക ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും.

 

28-07-2026

ജര്‍മനിയിലേക്കുളള നഴ്സിംഗ് റിക്രൂട്ട്മെന്‍റ്: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ 12 പേര്‍ക്കു കൂടി നിയമന കരാർ കൈമാറി

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മനിയിലേക്കുളള നഴ്സിംഗ് റിക്രൂട്ട്മെന്‍റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഭാഗമായി തെരഞ്ഞെടുത്ത് ജര്‍മന്‍ ഭാഷാപരിശീലനം പൂര്‍ത്തിയായ 12 പേര്‍ക്കു കൂടി നിയമന കരാർ (എംപ്ലോയ്മെന്‍റ് കോണ്‍ട്രാക്ട്) കൈമാറി.

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള യുടെ നാലാം ബാച്ചില്‍ നിന്നും സ്മിത തോമസ്, സൂര്യ മന്നത്ത്, അഞ്ചാം ബാച്ചില്‍ നിന്നുള ആൻസി ജോസ്, അജിത കുമാരി, അനുമോൾ പുരുഷോത്തമൻ, ആറാം ബാച്ചിലെ ലുസെല്ല തോമസ്, ഗോവിന്ദ് ആനന്ദൻ, ജിൻസി ജോൺ, ദൃശ്യ ഭരതൻ ഏഴാം ബാച്ചിലെ ബെൻലിയ ബോസ്, അലീന ബെന്നി, ജിലിയ വർഗീസ് എന്നിവര്‍ക്കാണ് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ് വര്‍ക്ക് പെര്‍മിറ്റ് കൈമാറിയത്.

ഇവര്‍ക്ക് സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസത്തോടെ ജര്‍മ്മനിയിലെത്താനാകും. വിഖ്യാതമായ ജര്‍മ്മനിയിലെ ചാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഇവര്‍ക്ക് നിയമനം ലഭിക്കുക. തൈക്കാട് നോര്‍ക്ക സെന്‍ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് വിഭാഗം ജീവനക്കാരും സംബന്ധിച്ചു.

 

25-07-2026

വാഹനാപകടം; മലയാളി യുവതി ഓസ്‌ട്രേലിയയിൽ മരിച്ചു

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയ സംസ്ഥാനത്തെ മാർട്ടിൻ പ്രദേശത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി ആൻമേരി ജോയി (30) മരിച്ചു.

അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻമേരി, ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ശരത് ജോസിന്‍റെ ഭാര്യയും ഹോളി ആൻ ശരതിന്‍റെ മാതാവുമാണ്.

വെള്ളിയാഴ്ച രാത്രി മാർട്ടിൻ പ്രദേശത്തെ ടോങ്കിൻ ഹൈവേ - മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്.

ഉടൻ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33 വയസുകാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അൻമേരിയുടെ അപ്രതീക്ഷിത വിയോഗം പെർത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി.

പൊതുദർശനത്തിന്‍റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

27-07-2026

ഡിഎംഎ മായാപുരി - ഹരിനഗർ ഏരിയയ്ക്ക് പുതിയ സാരഥികൾ

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മായാപുരി - ഹരിനഗർ ഏരിയ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. അടുത്ത മൂന്നുവർഷക്കാലത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.

ചെയർമാൻ സി.എൻ. രാജൻ, വൈസ് ചെയർമാൻ ആർ.ആർ. നായർ, സെക്രട്ടറി എം.ബി. സുനിൽകുമാർ, ജോയിന്‍റ് സെക്രട്ടറിമാർ കെ.ആർ. രാഗേഷ്, പി. സുജിത്, ട്രെഷറർ ബാലകൃഷ്‌ണൻ നായർ, ജോയിന്‍റ് ട്രെഷറർ സുനിൽ വർഗീസ്, ഇന്‍റേണൽ ഓഡിറ്റർ എസ്. കൃഷ്‌ണകുമാർ, വനിതാ വിഭാഗം കൺവീനർ കെ.കെ. ബേബി, ജോയിന്‍റ് കൺവീനർമാർ ബിജില സുജിത്, ബി. സരിത, യുവജന വിഭാഗം കൺവീനർ എസ്. ഗൗരി നന്ദന, ജോയിന്‍റ് കൺവീനർമാർ അമൃത അശോക്, സിദ്ധാർഥ് എസ്. നായർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

 

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

27-07-2026

വട്ടച്ചൊറി വലയ്ക്കുന്നോ? അറിയാം പ്രതിരോധവും ചികിത്സയും

വളരെ സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന ഒരു പദമാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).

ആര്‍ക്കാണ് വട്ടച്ചൊറി ഉണ്ടാകുന്നത്?

· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മ്മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.

ഫംഗല്‍ രോഗബാധ എങ്ങനെ തിരിച്ചറിയാം?

സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്‍റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്.

ചുവപ്പ് നിറത്തില്‍ വട്ടത്തില്‍ ചൊറിച്ചിലും പൊരിച്ചിലുമായി പ്രത്യക്ഷപ്പെടാം. പലരും ചിലന്തി വിഷം എന്ന് വിചാരിക്കുന്നത് ഫംഗല്‍ രോഗത്തെയാണ്.

ഫംഗല്‍ ബാധ പ്രതിരോധിക്കുന്നത് എങ്ങനെ?

· എപ്പോഴും നനയുന്ന ജോലി ചെയ്യുന്നവര്‍ സംരക്ഷിത ഷൂസ്, ഗ്ലൗസ്, ഏപ്രണ്‍ എന്നിവ ധരിക്കുക.

· നനഞ്ഞ അല്ലെങ്കില്‍ വിയര്‍പ്പു പറ്റിയ വസ്ത്രങ്ങള്‍ ഉടനെ മാറ്റുക.

· മടക്കുകളിലും കൈകളിലും കാലുകളിലും മോയിസ്ചറൈസര്‍ ക്രീം പുരട്ടുക, കൂടാതെ അണുബാധ ഉണ്ടായ ഭാഗം കാറ്റുകൊള്ളിക്കുകയും പൗഡര്‍ ഇടുകയും വേണം.

· ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.

· പ്രമേഹം, തൈറോയ്ഡ് രോഗികള്‍ കൃത്യമായി രക്ത പരിശോധന ചെയ്യുക. കാരണം ഇവ നിയന്ത്രണാധീതമായ രോഗികളില്‍ ഫംഗല്‍ ബാധ വരാനുള്ള സാധ്യത കൂടുതലാണ്.

· ആഹാരത്തില്‍ പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ മീന്‍ മുതലായവ ഉള്‍പ്പെടുത്തുക.

എങ്ങനെ ചികിത്സിക്കാം?

ഫംഗല്‍ അണുബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. പക്ഷെ ഫംഗല്‍ ബാധ വരുന്ന ഒരാള്‍ക്ക് അത് വീണ്ടും വീണ്ടും വരാനുള്ള സാധ്യതയും ഉണ്ട്.

നമ്മുടെ രോഗപ്രതിരോധ ശക്തി മുതല്‍ നമ്മള്‍ ചെയ്യുന്ന ജോലികള്‍ വരെ അതിന് ഒരു കാരണമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.

സ്വയം ചികിത്സ അരുത്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സാധാരണയായി ഫംഗസിന് ഉപയോഗിക്കുന്ന പല മരുന്നുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിരിക്കുന്നു.

ഇതിന്‍റെ ഉപയോഗം മൂലം ചൊറിച്ചില്‍, ചുവപ്പുനിറം, മൊരിച്ചില്‍ എന്നിവ കുറയാം, പക്ഷേ ഫംഗസ് രോഗാണു നശിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീം നിര്‍ത്തുമ്പോള്‍ രോഗബാധ അധികരിക്കുന്നു.

ഇത് പലപ്പോഴും ചികിത്സയോടും പ്രതികരിക്കാത്ത ശക്തമായ ഫംഗല്‍ ആണുബാധയിലേക്ക് നയിക്കുന്നു.

ചികിത്സിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

· ഡോക്ടറുടെ നിര്‍ദേശം കൃത്യമായി പാലിക്കുക.

· രോഗ ലക്ഷണങ്ങള്‍ മാറിയാലും മരുന്നുകള്‍ രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിക്കുക.

· പൂപ്പല്‍ രോഗം ആവര്‍ത്തിച്ച് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.

വിവരങ്ങൾ: ഡോ.വി.ആർ. ശാലിനി
Consultant Dermatologits and Cosmetologist SUT Hospital, Pattom.

27-07-2026

വട്ടച്ചൊറി വലയ്ക്കുന്നോ? അറിയാം പ്രതിരോധവും ചികിത്സയും

വളരെ സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന ഒരു പദമാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).

ആര്‍ക്കാണ് വട്ടച്ചൊറി ഉണ്ടാകുന്നത്?

· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മ്മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.

ഫംഗല്‍ രോഗബാധ എങ്ങനെ തിരിച്ചറിയാം?

സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്‍റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്.

ചുവപ്പ് നിറത്തില്‍ വട്ടത്തില്‍ ചൊറിച്ചിലും പൊരിച്ചിലുമായി പ്രത്യക്ഷപ്പെടാം. പലരും ചിലന്തി വിഷം എന്ന് വിചാരിക്കുന്നത് ഫംഗല്‍ രോഗത്തെയാണ്.

ഫംഗല്‍ ബാധ പ്രതിരോധിക്കുന്നത് എങ്ങനെ?

· എപ്പോഴും നനയുന്ന ജോലി ചെയ്യുന്നവര്‍ സംരക്ഷിത ഷൂസ്, ഗ്ലൗസ്, ഏപ്രണ്‍ എന്നിവ ധരിക്കുക.

· നനഞ്ഞ അല്ലെങ്കില്‍ വിയര്‍പ്പു പറ്റിയ വസ്ത്രങ്ങള്‍ ഉടനെ മാറ്റുക.

· മടക്കുകളിലും കൈകളിലും കാലുകളിലും മോയിസ്ചറൈസര്‍ ക്രീം പുരട്ടുക, കൂടാതെ അണുബാധ ഉണ്ടായ ഭാഗം കാറ്റുകൊള്ളിക്കുകയും പൗഡര്‍ ഇടുകയും വേണം.

· ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.

· പ്രമേഹം, തൈറോയ്ഡ് രോഗികള്‍ കൃത്യമായി രക്ത പരിശോധന ചെയ്യുക. കാരണം ഇവ നിയന്ത്രണാധീതമായ രോഗികളില്‍ ഫംഗല്‍ ബാധ വരാനുള്ള സാധ്യത കൂടുതലാണ്.

· ആഹാരത്തില്‍ പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ മീന്‍ മുതലായവ ഉള്‍പ്പെടുത്തുക.

എങ്ങനെ ചികിത്സിക്കാം?

ഫംഗല്‍ അണുബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. പക്ഷെ ഫംഗല്‍ ബാധ വരുന്ന ഒരാള്‍ക്ക് അത് വീണ്ടും വീണ്ടും വരാനുള്ള സാധ്യതയും ഉണ്ട്.

നമ്മുടെ രോഗപ്രതിരോധ ശക്തി മുതല്‍ നമ്മള്‍ ചെയ്യുന്ന ജോലികള്‍ വരെ അതിന് ഒരു കാരണമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.

സ്വയം ചികിത്സ അരുത്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സാധാരണയായി ഫംഗസിന് ഉപയോഗിക്കുന്ന പല മരുന്നുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിരിക്കുന്നു.

ഇതിന്‍റെ ഉപയോഗം മൂലം ചൊറിച്ചില്‍, ചുവപ്പുനിറം, മൊരിച്ചില്‍ എന്നിവ കുറയാം, പക്ഷേ ഫംഗസ് രോഗാണു നശിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീം നിര്‍ത്തുമ്പോള്‍ രോഗബാധ അധികരിക്കുന്നു.

ഇത് പലപ്പോഴും ചികിത്സയോടും പ്രതികരിക്കാത്ത ശക്തമായ ഫംഗല്‍ ആണുബാധയിലേക്ക് നയിക്കുന്നു.

ചികിത്സിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

· ഡോക്ടറുടെ നിര്‍ദേശം കൃത്യമായി പാലിക്കുക.

· രോഗ ലക്ഷണങ്ങള്‍ മാറിയാലും മരുന്നുകള്‍ രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിക്കുക.

· പൂപ്പല്‍ രോഗം ആവര്‍ത്തിച്ച് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.

വിവരങ്ങൾ: ഡോ.വി.ആർ. ശാലിനി
Consultant Dermatologits and Cosmetologist SUT Hospital, Pattom.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

1 വയസുകാരനുമായി തെരുവിൽ പ്രതിഷേധിച്ച അമ്മ; വൈറലായി ആ പ്ലക്കാർഡ്
തൊഴിൽ ഇല്ലാതെ അലയുന്ന മക്കളാകരുത് ഇനിയുള്ള തലമുറ
കോട്ടയം ആകാശപ്പാത അടിമുടി മാറ്റിപ്പണിയും
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up
 
1783420948_c10f99d5ddc1c0e1395e.jpg