തലയടിച്ചുവീണ യുവാവ് മരിച്ചു
Friday, October 18, 2024 2:04 AM IST
പിറവം: സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം തടയുന്നതിനിടെ റോഡിൽ തലയടിച്ച് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മണീട് ആനമുന്തി ജംഗ്ഷന് സമീപം വെള്ളാപ്പിള്ളിൽ മണിയുടെയും ഓമനയുടെയും മകൻ വി.എം. മഹേഷ് (38) ആണ് മരിച്ചത്. കഴിഞ്ഞ 15ന് വൈകിട്ട് ഏഴോടെ ആനമുന്തി കവലയിലായിരുന്നു സംഭവം.

പെയിന്‍റിംഗ് തൊഴിലാളിയായ മഹേഷ് പണി കഴിഞ്ഞ് കൂട്ടുകാരുമൊത്ത് കവലയിലെത്തിയതായിരുന്നു. അവിടെ വച്ച് മഹേഷിന്‍റെ ഒപ്പമുണ്ടായിരുന്ന ചീരക്കാട്ടുപാറ സ്വദേശിയായ യുവാവിനെ മറ്റൊരാൾ കൈയേറ്റം ചെയ്യുന്നതുകണ്ട് മഹേഷ് തടയാൻ ശ്രമിച്ചു. ഇതിനിടെ റോഡിൽ തലയടിച്ച് വീണ മഹേഷിനെ മണീട് സർക്കാർ ആശുപത്രിയിലെ ആംബുലൻസിൽ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് വേദനയുണ്ടെന്ന് പറഞ്ഞെങ്കിലും കൂടുതൽ പരിശോധനകൾക്ക് നടത്താതെ ആംബുലൻസിൽ തന്നെ മടങ്ങുകയായിരുന്നു.


പിറ്റേന്ന് രാവിലെ കൂട്ടുകാരെത്തി ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചിട്ടും മഹേഷ് പോയില്ലെന്ന് പറയുന്നു. ഇന്നലെ രാവിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മഹേഷിനെ പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവിന്‍റെ പരാതിയെത്തുടർന്ന് പോലീസ് കേസ് എടുത്തു. ഭാര്യ: വിദ്യ. മക്കൾ: യദുകൃഷ്ണൻ, യാദവ് (ഇരുവരും വിദ്യാർഥികൾ). സംസ്കാരം ഇന്ന് രാവിലെ 10ന് ചോറ്റാനിക്കര എരുവേലി ശാന്തിതീരം ശ്മശാനത്തിൽ.