വർഗീയകലാപങ്ങളാൽ കീറിപ്പറിഞ്ഞ ഇന്ത്യയെ ഗാന്ധി തുന്നിച്ചേര്‌ത്തു: പി.എൻ. ഗോപീകൃഷ്ണൻ
Thursday, October 17, 2024 2:00 AM IST
മതിലകം: വർഗീയകലാപങ്ങളാൽ കീറിപ്പറിഞ്ഞ ഇന്ത്യയെ ഗാന്ധി എന്ന മനുഷ്യൻ തുന്നിച്ചേർക്കുകയായിരുന്നുവെന്ന് കവിയും എഴുത്തുകാരനുമായ പി.എൻ. ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു.

പുരോഗമന കലാസാഹിത്യ സംഘം മതിലകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിയുടെ ഓർമകൾ മായ്ച്ചുകളയാനാണ് ഫാസിസ്റ്റ് ഇന്ത്യ നിരന്തരമായി ശ്രമിക്കുന്നത്. ഇന്ത്യയുടെ നിർമിതിയിൽ ഒരുപങ്കും വഹിക്കാത്ത സംഘപരിവാർ വ്യാജചരിത്രങ്ങൾ നിർമിച്ച് ഒരു ഹിന്ദുരാഷ്ട്രം രൂപപ്പെടുത്താൻ കിണഞ്ഞു ശ്രമിക്കുകയാണ്. അതിന് അവർക്ക് ഏറ്റവും തടസമായിനിന്നത് ഗാന്ധിജി മുന്നോട്ടുവച്ച ആശയസമരമാണ്. അതുകൊണ്ട് ഗാന്ധിയെ കൊന്നതുപോലെ ആ ഓർമകളെകൂടി കൊല്ലാൻ അവൻ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും ഗോപീകൃഷ്ണൻ പറഞ്ഞു.

ടി.സി. വേണുഗോപാൽ അധ്യക്ഷനായിരുന്നു. ടി.എ. ഇക്ബാൽ, എം.ബി. വിബിൻ, സുധീഷ് അമ്മവീട്, കെ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.