ഭദ്രാസനതല അധ്യാപക-വിദ്യാര്‍ഥി- രക്ഷാകര്‍തൃ സംഗമം
Friday, October 18, 2024 6:06 AM IST
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്‍റെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി കോട്ടയം ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ 20ന് അധ്യാപക, വിദ്യാര്‍ഥി, രക്ഷാകര്‍തൃ സംഗമം നടത്തും. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഉച്ചകഴിഞ്ഞ് 1.30നു ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.

അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മുഖ്യപ്രഭാഷണവും ഡയറക്ടര്‍ ജനറല്‍ റവ.ഡോ. വര്‍ഗീസ് വര്‍ഗീസ് ജൂബിലി സന്ദേശവും നല്‍കും. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഭദ്രാസന സണ്‍ഡേസ്‌കൂളിന്‍റെ യൂട്യൂബ് ചാനല്‍ ഉദ്ഘാടനം ചെയ്യും. സഭ സെക്രട്ടറി ബിജു ഉമ്മന്‍ മെല്‍സോ വേദപുസ്തക പഠന പദ്ധതിയുടെ ഉദ്ഘാടനവും ഭദ്രാസന സെക്രട്ടറി ഫാ. കെ.എം. സഖറിയ സൗമോ പ്രോഗ്രാമിന്‍റെ ആരംഭവും കുറിക്കും.

ഭദ്രാസന വൈസ്പ്രസിഡന്റ് കുര്യന്‍ തോമസ് കോര്‍ എപ്പിസ്‌കോപ്പ കരിപ്പാല്‍ സൈഗത്തോ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഭദ്രാസന ഡയറക്ടര്‍ വിനോദ് എം. സഖറിയ, സെക്രട്ടറി കുറിയാക്കോസ് തോമസ്, ജനറല്‍ കണ്‍വീനര്‍ ഫാ. കുറിയാക്കോസ് ഈപ്പന്‍ എന്നിവര്‍ പ്രസംഗിക്കും.


ഭദ്രാസനത്തിലെ 80 പള്ളികളിലെ സണ്‍ഡേസ്‌കൂളുകളില്‍നിന്നു 5000 വിദ്യാര്‍ഥികളും 1000 അധ്യാപകരും പങ്കെടുക്കും. 25 വര്‍ഷത്തിലധികം സേവനം പൂര്‍ത്തിയാക്കിയ 300 അധ്യാപകരെ ആദരിക്കും. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടത്തും. 101 അംഗങ്ങള്‍ അടങ്ങിയ ഗായകസംഘവും 251 പേര്‍ അടങ്ങിയ സംഘാടകസമിതിയും പ്രവര്‍ത്തിച്ചുവരുന്നു.

പത്രസമ്മേളനത്തില്‍ പുതുപ്പള്ളി പള്ളി ട്രസ്റ്റിമാരായ ഫിലിപ്പോസ് വി. ഏബ്രഹാം, എന്‍.കെ. മാത്യു, ജനറല്‍ കണ്‍വീനര്‍ ഫാ. കുറിയാക്കോസ് ഈപ്പന്‍, ഡയറക്ടര്‍ വിനോദ് എം. സഖറിയ, സെക്രട്ടറി കുര്യാക്കോസ് തോമസ് എന്നിവര്‍ പങ്കെടുത്തു.