കൊഞ്ച് വിലയില്‍ കുത്തനെ ഇടിവ്
Friday, October 18, 2024 5:24 AM IST
കോട്ടയം: കൊഞ്ചു വിലയില്‍ കുത്തനെ ഇടിവ്. കിലോയ്ക്ക് 1,000 രൂപയായിരുന്ന കൊഞ്ച് ഒറ്റയടിക്കാണ് 700 ലേക്ക് കൂപ്പുകുത്തിയത്. ഏറെ നാളുകള്‍ക്കുശേഷമാണു വില ഇടിയുന്നത്. ജില്ലയുടെ മലയോര മേഖലകളില്‍നിന്നു നിരവധി ആളുകള്‍ കൊഞ്ചു വാങ്ങുന്നതിനായി കുമരകത്തേക്ക് എത്തുന്നുണ്ട്. ചെമ്മീനും നിലവില്‍ വില കുറവാണ്.

കരിമീന്‍ ലഭ്യത കുറഞ്ഞതോടെ വില ഉയര്‍ന്നു. കുമരകത്ത് എ പ്ലസ് കരിമീനിന്‍റെ വില 600 രൂപയായി ഉയര്‍ന്നു. നേരത്തേ 460-500 രൂപയായിരുന്നു വില. തൊട്ടുതാഴെയുള്ള ഗ്രേഡ് 500 രൂപക്കാണു കുമരകത്തെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം വില്‍ക്കുന്നത്. മുമ്പ് ഇടത്തരം കരിമീന്‍ 300 രൂപക്കു വരെ ലഭിച്ചിരുന്നു.

വലിയതോതില്‍ കരിമീന്‍ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. സംഘത്തില്‍ മീന്‍ ഇല്ലാത്തതിനാല്‍ വാങ്ങാനെത്തുന്ന പലരും വെറുംകൈയോടെ മടങ്ങുന്ന സ്ഥിതിയുമുണ്ട്. റിസോര്‍ട്ടുകള്‍, കള്ളുഷാപ്പുകള്‍ എന്നിവരാണു കരിമീനുകള്‍ കൂടുതലായി വാങ്ങുന്നത്. നേരിട്ട് വാങ്ങാന്‍ എത്തുന്നവരും ഏറെയാണ്.

വേമ്പനാട്ട് കായലില്‍ കരിമീനിന്‍റെ ലഭ്യത കുറഞ്ഞതാണു വില ഉയരാന്‍ കാരണമെന്ന് സഹകരണസംഘം അധികൃതര്‍ പറയുന്നു. നേരത്തേ 300 കിലോവരെ കരിമീനുകള്‍ ലഭിച്ചിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോള്‍ 100 കിലോപോലും കിട്ടാത്ത സ്ഥിതിയാണ്.


തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഷട്ടറുകള്‍ തുറന്നു കിടക്കുന്നതിനാല്‍ കായല്‍ വെള്ളത്തിന്‍റെ ഒഴുക്ക് വര്‍ധിച്ചതാണു കരിമീന്‍ ലഭ്യത കുറയാന്‍ കാരണമായി തൊഴിലാളികള്‍ പറയുന്നത്. മഴയെത്തുടര്‍ന്നു കിഴക്കന്‍ വെള്ളവും വലിയതോതില്‍ എത്തുന്നുണ്ട്.

പ്ലാസ്റ്റിക് മാലിന്യം അടക്കം വലിയതോതില്‍ വേമ്പനാട്ട് കായലില്‍ കലരുന്നതും മീന്‍ ലഭ്യതയെ ബാധിക്കുന്നുണ്ട്. നേരത്തേ കരിമീന്‍ സമ്പത്ത് വര്‍ധിപ്പിക്കാന്‍ വേമ്പനാട്ട് കായലില്‍ ആറ് കരിമീന്‍ സങ്കേതങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. കരിമീന്‍ കുഞ്ഞുങ്ങളെ വേമ്പനാട്ട് കായലില്‍ നിക്ഷേപിക്കുന്നുണ്ട്.

അതിനിടെ, കൊഞ്ചിനു വില കുറഞ്ഞത് കര്‍ഷകര്‍ക്ക് നഷ്ടം നേരിടുന്നു. കയറ്റുമതിക്കുള്ള കൊഞ്ചിന് നേരത്തെ കിലോക്ക് 1,000 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 300 രൂപ കുറഞ്ഞു. വീട്ടാവശ്യങ്ങള്‍ക്കുള്ളതിന് കിലോക്ക് 300-400 രൂപക്ക് വരെ ലഭിക്കുന്ന സ്ഥിതിയാണ്.

നേരത്തേ 500-600 രൂപ വരെ നല്‍കണമായിരുന്നു. വലിയതോതില്‍ വേമ്പനാട്ട് കായലില്‍നിന്നു കൊഞ്ച് ലഭിക്കാന്‍ തുടങ്ങിയതാണു വില ഇടിയാന്‍ കാരണം. നീര്‍കാക്കകള്‍ വലിയതോതില്‍ കൊഞ്ചിന്‍ കുഞ്ഞുങ്ങളെ നശിപ്പിക്കുന്നത് പതിവാണ്.