അപ്പർ കുട്ടനാട്ടിൽ പുഞ്ചയ്ക്ക് ഒരുക്കം
Friday, October 18, 2024 5:24 AM IST
കുമരകം: അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ പുഞ്ച കൃഷിയിറക്കാന്‍ കര്‍ഷകര്‍ ഒരുക്കങ്ങള്‍ തുടങ്ങി. നെല്‍കര്‍ഷകര്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടും പ്രതീക്ഷ കൈവിടാതെ കൃഷിപ്പണികള്‍ ആരംഭിച്ചു കഴിഞ്ഞു. മോട്ടോറും പെട്ടിയും ഉപയോഗിച്ചു പാടത്തെ വെള്ളം വറ്റിച്ച് ആമ്പലും പോളയുമെല്ലാം കളനാശിനി തളിച്ച് ഉണക്കി ട്രാക്ടറും ട്രില്ലറും ഉപയോഗിച്ച് ഉഴുതു മറിച്ച് നിലം നിരപ്പാക്കുകയാണ് ആദ്യ നടപടി.

പുറംബണ്ടുകളും പാടത്തെ ചെറിയ വരമ്പുകളും കട്ട ഉപയോഗിച്ച് ബലപ്പെടുത്തുന്ന ജോലി പുരുഷ തൊഴിലാളികളാണ് നടത്തുന്നത്. ഒട്ടുമിക്ക പാടശേഖരങ്ങളിിലും പുളിരസം കൂടുന്നത് കൃഷിയെ വളരെ ദോഷമായി ബാധിക്കും. പുളിരസം ഉണ്ടെങ്കില്‍ വിതക്കുന്ന നെല്‍വിത്ത് നശിച്ചുപോകും. ഇതിനു പരിഹാരാമായി നീറ്റുകക്കാ നിലത്ത് വിതറുകയാണ് കര്‍ഷകര്‍.

നെല്‍വിത്ത്

നല്ല നെല്‍വിത്ത് ലഭ്യമാക്കുകയാണ് ആദ്യ കടമ്പ. പല നെല്‍വിത്തുകള്‍ പ്രചാരത്തിലുണ്ടെങ്കിലും ഏതാനും വര്‍ഷങ്ങളായി ഉമ (ഡി-1) വിത്താണ് കൂടുതല്‍ കര്‍ഷകരും കൃഷി ചെയ്യുന്നത്. വിത്തില്‍ വരി തുടങ്ങിയ കളകള്‍ ഉള്ളത് കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നാഷണല്‍ സ്വീഡ് കോര്‍പറേഷനില്‍ (എന്‍എസ് സി) നിന്നാണ് കര്‍ഷകര്‍ വിത്ത് വാങ്ങുന്നത്. ഒരു കിലോ വിത്തിന് 45 രൂപയാണ് വില. ഏക്കറിന് 40 കിലോ വിത്ത് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്കു ലഭിക്കും. ബാക്കി മുഴുവന്‍ വില നല്‍കി വാങ്ങണം.

തൊഴിലാളി ക്ഷാമം

പാടത്ത് പണിയെടുക്കാന്‍ തൊഴിലാളികളെ ലഭിക്കാത്തത് കാര്‍ഷിക മേഖലയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി മാറിക്കഴിഞ്ഞു. പാടത്ത് ആറ് മണിക്കൂര്‍ ജോലി ചെയ്യുന്നതിന് പുരുഷ തൊഴിലാളിക്ക് 1,100 രൂപയും സ്ത്രീ തൊഴിലാളിക്ക് 600 രൂപയും കൂലി നല്‍കിയിട്ടും തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.


കാര്‍ഷിക മേഖലയില്‍ യന്ത്രവത്കരണം അനിവാര്യം

ഒരേക്കറില്‍ വിത നടത്തുന്നതിനും വളം ഇടുന്നതിനും കീടനാശിനി തളിക്കുന്നതിനും 1,000 രൂപ വരെ നല്‍കണം. ഇത് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ്. ഇത്രയും കൂലി നല്‍കിയാലും വേണ്ട സമയത്ത് തൊഴിലാളികളെ ലഭിക്കാറില്ല. ഇതിന് പരിഹാരമായി ഡ്രാേണ്‍ ഉള്‍പ്പടെയുള്ള സാങ്കേതികവിദ്യകള്‍ വ്യാപകമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

വിളവെടുപ്പും വില്പനയും

നെല്ലിന്‍റെ വിളവെടുപ്പും വില്പനയും കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ആവശ്യത്തിന് കൊയ്ത്ത് യന്ത്രം ലഭിക്കുന്നില്ല. കൊയ്ത്ത് യന്ത്രത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട വസ്ഥയാണ്.

വാടകയാണെങ്കില്‍ തോന്നും പടി. നെല്ല് സംഭരിക്കുന്ന സപ്ലൈകോ കിഴിവ് ആവശ്യപ്പെടാന്‍ സ്വകാര്യ മില്ലുകാര്‍ക്ക് അവസരം നല്‍കുന്നു. ഒരു മാനദണ്ഡവും ഇല്ലാതെ നാലിലാെന്നു നെല്ല് കിഴിവ് ആവശ്യപ്പെട്ട സംഭവവും കഴിഞ്ഞ ആഴ്ച കുമരകത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പട്ടു.

പ്രതിസന്ധികളും കഷ്ടപ്പാടും കടക്കെണിയും ഏറും തോറും വീണ്ടും കര്‍ഷകന്‍ കൃഷി തുടരുന്നത് ഉപജീവനത്തിന് മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാത്തതിനാലും പഠിച്ച ജോലി ഉപേക്ഷിക്കാന്‍ കഴിയാത്തതിനാലുമാണ്.