വന്യമൃഗശല്യം മൂലം കർഷകർ വനാതിർത്തിയിലെ കൃഷി ഉപേക്ഷിക്കുന്നു: കർഷക കോണ്‍ഗ്രസ്
Sunday, September 22, 2024 4:05 AM IST
കോതമംഗലം: ചെറു വന്യമൃഗശല്യം മൂലം വാനാതിർത്തി മേഖലയിലും നാട്ടിലും കർഷകർ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്ന് കർഷക കോണ്‍ഗ്രസ് നേതൃസംഗമം. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുനിന്ന് ആരംഭിക്കുന്ന ആന സമരവും ബഹുജന സമരാഗ്നി റാലിയും ഡിഎഫ്ഒ ഓഫീസിന് മുന്നിൽ നടക്കുന്ന ധർണയും വിജയിപ്പിക്കുന്നതിനും 201 പേരെ കർഷക കോണ്‍ഗ്രസിൽ പങ്കെടുപ്പിക്കാനും നേതൃസംഗമം തീരുമാനിച്ചു.

കാട്ടുപന്നി, കുരങ്ങ്, മുള്ളൻ പന്നി, മയിൽ തുടങ്ങിയവയും നിരന്തരം ശല്യം തുടരുകയാണ്. വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും ദ്രുത കർമ സേനയെയും അറിയിച്ചപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് മറുപടി. സർക്കാർ ട്രെഞ്ച് നിർമിക്കുകയും നിരീക്ഷണത്തിനായി കൂടുതൽ വാച്ചർമാരെ നിയമിക്കുകയും ഇവർക്ക് കൃത്യമായി വേതനം നൽകിയാൽ മാത്രമേ കർഷക പരിരക്ഷ ഉറപ്പാക്കാൻ കഴിയുകയുള്ളു.


ആന്‍റണി ജോണ്‍ എംഎൽഎ ഈ കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചടി നൽകുമെന്നും നേതൃസംഗമം വിലയിരുത്തി. കർഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോർജ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു.

കെ.പി ബാബു, ഷമീർ പനക്കൽ, ബാബു ഏലിയാസ്, കെ.ഇ കാസിം, എം.വി. റെജി, വർഗീസ് കൊന്നനാൽ, സുരേഷ് ആലപ്പാട്ട്, ജോസ് കൈതമന, എൻ.എഫ് തോമസ്, രാജൻ വർഗീസ്, ശശി വാരപ്പെട്ടി, മാർട്ടിൻ കീഴെമാടൻ, പീറ്റർ കോട്ടപ്പടി, ഏലിയാസ് പുളിക്കകുടി, ജോമോൾ സജി, രേഖ രാജു എന്നിവർ പ്രസംഗിച്ചു.