ഔഷധ ഗുണനിലവാര പരിശോധനാ ലബോറട്ടറി ഉദ്ഘാടനം ഇന്ന്
Tuesday, October 22, 2024 7:07 AM IST
കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വകുപ്പിന്‍റെ നിയന്ത്രണത്തിനു കീഴില്‍ ഏറ്റുമാനൂര്‍ ചെറുവാണ്ടൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫാര്‍മസി കോളജില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം 100 ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഔഷധ ഗുണനിലവാര പരിശോധനാ ലബോറട്ടറി ഇന്ന് ഉദ്ഘാടനം ചെയ്യും.
രാവിലെ 11.30ന് ചെറുവാണ്ടൂര്‍ ഫാര്‍മസി കോളജില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി ഡോ.ആര്‍. ബിന്ദു പരിശോധനാ കേന്ദ്രം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും.
അത്യാധുനിക മെഷീനുകള്‍ സ്ഥാപിച്ചിട്ടുള്ള ഈ ഔഷധഗുണനിലവാര പരിശോധനാ കേന്ദ്രത്തില്‍ ആദ്യഘട്ടമായി അലോപ്പതി മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. രാജ്യത്ത് നിരവധി ഉത്പദന കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും അവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം പരിമിതമാണ്. സംസ്ഥാനത്തു തന്നെ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട എന്നിവടങ്ങളിലാണ് നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ ഔഷധ ഗുണനിലവാര പരിശോധന കേന്ദ്രങ്ങളുള്ളത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ആവശ്യമായ ഔഷധങ്ങള്‍ വാങ്ങുന്ന കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക്, മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ കഴിയുന്ന രീതിയിലാണ് ലാബോറട്ടറി സ്ഥാപിച്ചിട്ടുള്ളത്. ലബോറട്ടറി പൂര്‍ണ രീതിയില്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ആയൂര്‍വേദ, ഹോമിയോ മരുന്നുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താന്‍ സാധിക്കും.

പത്രസമ്മേളനത്തില്‍ സാപ്‌സ് ഡയറക്ടര്‍ പി. ഹരികൃഷ്ണന്‍, ജോജി അലക്‌സ്, അബ്ദുല്‍ വഹാബ്, ടി.പി. ജയചന്ദ്രന്‍, ടി.വി. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.