പാടത്തെ ചതുപ്പിൽ താഴ്ന്ന പശുവിന് രക്ഷകരായി അഗ്നിശമനസേന
Monday, October 21, 2024 7:33 AM IST
അയ്മനം: പുല്ലുമേഞ്ഞു നടക്കവേ പാടത്തെ ചതുപ്പിൽ താഴ്ന്നുപോയ ഗർഭിണിയായ പശുവിനെ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. അയ്മനം പഞ്ചായത്തിലെ ഇരുപതാം വാർഡിൽ കണ്ണൻചിറ ചക്രപാണിയുടെ പശുവിനെയാണ് അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. പതിവുപോലെ രാവിലെ പശുവിനെ പാടത്തിനു സമീപം പുല്ല് മേയാൻ കെട്ടി.

ചക്രപാണി ഉച്ചക്ക് പശുവിന് വെള്ളം നൽകാനെത്തിയപ്പോഴാണ് പശുവിനെ ചതുപ്പിൽ പൂണ്ടുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻതന്നെ സമീപവാസികളെ വിവരം അറിയിച്ചു. സമീപവാസികൾ ചേർന്ന് പശുവിനെ കരയ്ക്ക് കയറ്റാൻ ശ്രമം നടത്തിയെങ്കിലും സഫലമായില്ല. ജെസിബി ഉപയോഗിച്ച് കയറ്റാനുള്ള ചർച്ചകൾ നടന്നിരുന്നെങ്കിലും ജെസിബി ലഭിക്കാത്തതിനാൽ ആ തീരുമാനവും മാറ്റേണ്ടിവന്നു.


ഒടുവിൽ അയൽവാസിയായ വിനീത് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. വൈകുന്നേരം മൂന്നിനു കോട്ടയത്തുനിന്ന് അഗ്നിശമനസേന സ്ഥലത്തെത്തി. നാട്ടുകാരുടെ സഹകരണത്താേടെ പശുവിനെ രക്ഷിച്ച് കരയ്ക്കെത്തിച്ചു.

ചെളിയിൽ താഴ്ന്നുപോയതിനാൽ പശു അവശനിലയിലായിരുന്നു. പശുവിന്‍റെ ശരീരത്തിലെ ചെളി കഴുകി കുടിക്കാൻ വെള്ളവും നൽകിയതാേടെ പശു സാധാരണ നിലയിലായി.