നേവിസ് സാജന്‍റെ അവയവങ്ങള്‍ സ്വീകരിച്ചവരുടെ സ്‌നേഹസംഗമം രോഗികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണ വേദിയായി
Wednesday, September 25, 2024 3:57 AM IST
കോട്ടയം: അകാലത്തില്‍ പൊലിഞ്ഞ നേവിസ് സാജന്‍റെ അവയവങ്ങള്‍ സ്വീകരിച്ചവരുടെ സ്‌നേഹസംഗമം നിര്‍ധന രോഗികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണ വേദിയായി. നേവിസ് സാജന്‍റെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നേവീസിന്‍റെ പേരില്‍ ആരംഭിച്ച ന്യുവോ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ കളത്തിപ്പടി വെട്ടിക്കല്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സ്‌നേഹസംഗമം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദീപിക ജനറല്‍ മാനേജര്‍ (പ്രൊഡക്‌ഷന്‍) ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് അധ്യക്ഷത വഹിച്ചു.

വിജയപുരം പഞ്ചായത്തിലെ നിര്‍ധനരായ രോഗികള്‍ക്ക് ന്യൂവോ ഫൗണ്ടേഷന്‍ നല്‍കിയ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം പാറമ്പുഴ പബ്ലിക് ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടര്‍ വിനു പ്രസാദിനു കൈമാറി പഞ്ചായത്ത് പ്രസിഡന്‍റ് വി.ടി. സോമന്‍കുട്ടി നിര്‍വഹിച്ചു. വീല്‍ ചെയറുകള്‍, വോക്കിംഗ് സ്റ്റിക്കുകള്‍, കമ്മോട് കസേരകള്‍, എയര്‍ ബഡുകള്‍, വോക്കറുകള്‍ എന്നിവയാണ് വിതരണം ചെയ്തത്. ബഥനി ജനറലേറ്റ് മദര്‍ ആര്‍ദ്ര, ഫാ. ജോസ് തുണ്ടത്തില്‍, ഫാ. വര്‍ഗീസ് ചാമക്കാല, ഫാ. ജിബു കരിപ്പിനാശേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


നേവിസ് സാജന്‍റെ അവയവങ്ങള്‍ സ്വീകരിച്ച ഏഴുപേരും സംഗമത്തിനെത്തിയിരുന്നു. ന്യൂവോ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ നേവിസിന്‍റെ മാതാപിതാക്കളായ സാജനും ഷെറിനും ഇതിനു മുമ്പും 300 ഡയാലിസിസ് കിറ്റുകളും മറ്റു നിരവധി സന്നദ്ധ സഹായങ്ങളും നല്‍കിയിരുന്നു.
വയനാട് ദുരന്തത്തില്‍പെട്ട ഒരു കുടുംബത്തിന് വീട് വച്ചുനല്‍കുന്ന പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ഈ മാതാപിതാക്കള്‍. നേവിസിന്‍റെ സഹോദരന്‍: എല്‍വിസ് (ഫ്രാന്‍സ്), സഹോദരി വിസ്മയ ഊട്ടിയില്‍ വിദ്യാര്‍ഥിനിയാണ്.