സാവകാശം നൽകണമെന്ന് സി.കെ. ആശ എംഎൽഎ
Thursday, August 22, 2024 7:23 AM IST
വൈക്കം: തൊഴിൽരംഗത്ത് പ്രതിസന്ധി രൂക്ഷമായതിനാൽ വഴിയോരക്കച്ചവടക്കാർക്കെതിരേ ഓണംകഴിയും വരെ ഒഴിപ്പിക്കരുതെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിട്ടും നഗരസഭ അധികൃതർ ചെവിക്കൊണ്ടില്ലെന്ന് സി.കെ. ആശ എംഎൽഎ. വഴിയോരക്കച്ചവടത്തിലേർപ്പെട്ടവർ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവരാണ്.

ഉപജീവനത്തിനായി കച്ചവടം നടത്തുന്നവരെ ഓണം കഴിയുന്നവരെ നിലനിർത്തണമായിരുന്നു.

പോലീസ് അറസ്റ്റ് ചെയ്ത കച്ചവടക്കാരെ ജാമ്യത്തിലിറക്കാനായി സ്റ്റേഷനിലെത്തിയ താനടക്കമുള്ള ജനപ്രതിനിധികൾ രണ്ടു മണിക്കൂർ കാത്തിരുന്നശേഷമാണ് പോലീസ് അധികൃതർ എത്തിയതെന്നും സി.കെ. ആശ എംഎൽഎ കുറ്റപ്പെടുത്തി.