75ന്‍റെ നിറവിൽ അറിവിന്‍റെ സാഗരമായി പുതൂർക്കര ദേശീയവായനശാല
Wednesday, September 25, 2024 7:05 AM IST
തൃശൂർ: കേരളത്തിന്‍റെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി പ്രഫ. ജോസഫ് മുണ്ടശേരി നല്കിയ പുസ്തകങ്ങൾ അദ്ദേഹത്തിന്‍റെ കിഴക്കും പാട്ടുകരയിലുള്ള വീട്ടിൽനിന്നു തലച്ചുമടായി കൊണ്ടുവന്നു തുടങ്ങിയ പുതൂർക്കരയിലെ ദേശീയവായന ശാല 75ന്‍റെ നിറവിൽ.

പതിറ്റാണ്ടുകൾക്കിപ്പുറം ഗ്രാമത്തിന്‍റെയും തൃശൂർ ജില്ലയുടെയും സാംസ്കാരിക അഭിമാനമായി തലയുയർത്തിനിൽക്കുന്ന വായനശാലയിൽ ഇന്ന് 20,000 ത്തിൽപരം പുസ്‌തകങ്ങളുടെ ശേഖരമുണ്ട്. പ്രവർത്തനമികവിനുള്ള അംഗീകാരമായി തുടർച്ചയായി മൂന്നുവർഷം എ പ്ലസ് ഗ്രേഡ് ലഭിച്ചു. വനിതാവേദി, ബാലവേദി എന്നിവ സജീവം. 370 സജീവഅംഗങ്ങളുടെ കൂട്ടായ പ്രവര്‌ത്തനമികവിൽ അറിവിന്‍റെ സാഗരമായി നിലകൊള്ളുകയാണ് നാടിന്‍റെ അക്ഷരക്കാരണവർ.

സ്വാതന്ത്ര്യലബ്ധിക്കുശേഷം കുഗ്രാമമായിരുന്ന പുതൂർക്കരയിലും ഒരു വായനശാല ആരംഭിക്കണമെന്ന ആഗ്രഹം അന്നത്തെ ചെറുപ്പക്കാരുടെ മനസിലുദിച്ചു. ഏതാനും ചെറുപ്പക്കാർ 1948 ഒക്ടോബർ 12ന് പുതൂർക്കര പാറപ്പുറത്ത് ചിമ്മിനിവിളക്കിന്‍റെ ഇത്തിരിവെട്ടത്തിൽ ഒത്തുചേർന്നു. പാറയിൽ കൃഷ്‌ണൻനായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വായനശാലയുടെ പേര് ദേശീയവായനശാല എന്നു തീരുമാനിച്ചു. കോലോത്ത് കോമ്പിയിൽ രാമൻനായർ പ്രസിഡന്‍റും പി. ബാലകൃഷ്‌ണൻ സെക്രട്ടറിയും ഇ. ബാലൻ ജോയിന്‍റ് സെക്രട്ടറിയും ചിറ്റപ്പത്ത് ഗോവിന്ദൻനായർ ഖജാൻജിയുമായി 11 അംഗ കമ്മിറ്റി രൂപംകൊണ്ടു. ഒരു ചെറിയ വാടകമുറിയിൽനിന്ന് ആരംഭിച്ച വായനശാലയ്ക്ക് ഇന്നു സ്വന്തമായി രണ്ടുനിലക്കെട്ടിടമുണ്ട്.

1955ലാണു വായനശാലയ്ക്കു സ്വന്തമായി കെട്ടിടമുണ്ടായത്. അതേ വർഷത്തിൽ ഗ്രന്ഥശാലാസംഘം താലൂക്ക് യൂണിയനിൽ രജിസ്റ്റർ ചെയ്‌തു.

1967-68 കാലഘട്ടത്തിൽ ഇ.കെ. മേനോന്‍റെ നേതൃത്വത്തിലുള്ള വായനശാലാപ്രവർത്തകർ മണത്തിട്ട കുളം നവീകരണപ്രവർത്തനത്തിനു മുൻകൈയെടുത്തു. അന്നുകാലത്ത് വിവാഹചടങ്ങുകളിൽ വായനശാലയുടെ മംഗളപത്രം വായിക്കുമായിരുന്നു. റേഡിയോ ഗ്രാമരംഗം, ഹിന്ദി ക്ലാസുകൾ, നിശാപാഠശാലകൾ എന്നിവ ആദ്യകാലത്തു സജീവമായിരുന്നു. ദേശീയകാഹളം എന്ന പേരിൽ കൈയെഴുത്തുമാസിക ഉണ്ടായിരുന്നു.

അല്പകാലം മന്ദീഭവിച്ച വായനശാലാപ്രവർത്തനം 1990ൽ വീണ്ടും സജീവമായി. 1998ൽ സുവർണജൂബിലിയും 2008ൽ വജ്രജൂബിലിയും 2018ൽ സപ്‌തതിയും ആഘോഷിച്ചു. കെ. സന്തോഷ് പ്രസിഡന്‍റും എം. നന്ദകുമാർ സെ ക്രട്ടറിയുമായ പ്രവർത്തകസമിതിയാണ് വായനശാലയെ മുന്നോ ട്ടുനയിക്കുന്നത്.

വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം 29നു വൈകീട്ട് നാലിനു പുതൂർക്കര ശ്രീനാരായണസംഘം ഹാളിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. കഥാകൃത്ത് എൻ. രാജൻ വിശിഷ്‌ടാതിഥിയാകും.