പ്രകൃതിക്ഷോഭം: ചങ്ങനാശേരി താലൂക്കില്‍ മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ തീരുമാനം
Friday, August 2, 2024 7:40 AM IST
ചങ്ങനാശേരി: കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രകൃതിക്ഷോഭം നേരിടുന്നതിനു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജനപ്രതിനിധികളുടെയും വിവിധ വകുപ്പിലെ ഓഫീസ് മേധാവികളുടെയും യോഗം തീരുമാനിച്ചു. താലൂക്ക് പരിധിയിലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ) സന്ധ്യാദേവി അധ്യക്ഷത വഹിച്ചു.

തഹസില്‍ദാര്‍ നിജു കുര്യന്‍, വിവി പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീന ജോണി, പോലീസ്, ഫയര്‍ ആൻഡ് റസ്‌ക്യൂ, കെഎസ്ഇബി, മേജര്‍ ആൻഡ് മൈനര്‍ ഇറിഗേഷന്‍, പിഡബ്ല്യുഡി, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ഓഫീസ് മേധാവികള്‍ പങ്കെടുത്തു.


പ്രകൃതിക്ഷോഭ ദുരന്ത നിവാരണത്തിന്‍റെ ഭാഗമായി നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.

നഗരപരിധിയില്‍ അപകടാവസ്ഥയിലുള്ള എല്ലാ വൃക്ഷങ്ങളും മുറിച്ചുനീക്കി അപകടം ഒഴിവാക്കാന്‍ ഉടമസ്ഥര്‍, കൈവശക്കാര്‍, ചുമതലക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.