കളിമുറ്റം കര്‍മഭൂമിയാക്കിയ കായിക താപസന്‍
Thursday, July 11, 2024 11:45 PM IST
കോട്ടയം: നീണ്ട 61 വര്‍ഷത്തെ കായിക തപസ്യയ്ക്കു ശേഷം ദ്രോണാചാര്യ തോമസ് മാഷ് നാളെ കായിക പരിശീലനത്തോടു വിട പറയുന്നു. ദ്രോണാചാര്യ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും മാഷിനെ തേടിയെത്തിയിട്ടുണ്ട്. ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍ അഞ്ജു ബോബി, ഷൈനി വിത്സണ്‍, ജിന്‍സി ഫിലിപ്പ്, അപർണനായർ, മോളി ചാക്കോ, സി.എ. മുരളീധരന്‍, ജോസഫ് ജി ഏബ്രഹാം തുടങ്ങിയ നിരവധി പ്രമുഖര്‍ മാഷിന്‍റെ ശിഷ്യരാണ്.

തൊടുപുഴ വഴിത്തല സ്വദേശിയാണ് കുരിശുങ്കല്‍ ഫിലിപ്പ് തോമസ് എന്ന കെ.പി. തോമസ്. 16 വര്‍ഷം സംസ്ഥാന കായികമേളയില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയ്ക്ക് ഒന്നാം സ്ഥാനവും മികച്ച സ്‌കൂളായി കോരുത്തോടും കീരിടം കരസ്ഥമാക്കിയതിനു പിന്നിൽ മാഷിന്‍റെ പരിശീലനമായിരുന്നു. പിന്നീട് വിദ്യാഭ്യാസ ജില്ലാ കിരീടം മാറ്റിയപ്പോള്‍ അഞ്ചു വര്‍ഷം കോട്ടയം ജില്ലയ്ക്ക് ചാമ്പ്യന്‍ പട്ടം നേടിക്കൊടുത്തു.

16 വര്‍ഷത്തെ മിലിട്ടറി സേവനത്തിനു ശേഷം നാട്ടിലെത്തിയ തോമസ് സ്‌പോര്‍ട്‌സ് പരിശീലന ജോലിയില്‍ പ്രവേശിക്കുന്നത്. കോരുത്തോട് സികെഎംഎച്ച്എസിലായിരുന്നു അധ്യാപകനായി നിയമനം ലഭിച്ചത്. സ്കൂളിനു 16 വർഷം കീരിടം വാങ്ങിനൽകി.


2005ല്‍ ഏന്തയര്‍ ജെ.ജെ മര്‍ഫി സ്‌കൂളിലേക്ക് പരിശീലനം മാറ്റിയ തോമസ് മാഷ് ഇവിടെ നിന്നും നിരവധി കുട്ടികളെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ചാമ്പ്യന്‍മാരാക്കി.

സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷമാണ് വണ്ണപ്പുറം എസ് എന്‍എം എച്ച്എസ്എസില്‍ പരിശീലനകനായി എത്തുന്നത്. ഇവിടെ സ്‌പോര്‍ട്‌സ് അക്കാഡമി രൂപീകരിച്ചു. നിലവിൽ പൂഞ്ഞാര്‍ എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിശീലകനായിരുന്നു. ഒളിമ്പിക്‌സില്‍ മലയാളത്തിന് ഒരു മെഡല്‍ എന്ന സ്വപ്‌നം ബാക്കി വച്ചാണ് തോമസ് മാഷിന്‍റെ പടിയിറക്കം.

ഭാര്യ തങ്കമ്മ രാജി, രജനി, രാജാസ്എന്നീ മൂന്നു മക്കളാണുള്ളത്. മകന്‍ രാജാസ് കായിക പരിശീലകനാണ്. രാജനി മൂവാറ്റുപുഴ സ്‌കൂളിലെ കായികാധ്യാപികയാണ്. കൊച്ചുമകള്‍ റബേക്കയും കായികതാരമാണ്.