സിയാലിന്‍റേത് ചുറ്റുവട്ടത്തെ ചേർത്തുപിടിച്ചുള്ള വികസനം: മന്ത്രി പി. രാജീവ്
Sunday, July 7, 2024 4:37 AM IST
11 കോടിയുടെ കനാൽ നവീകരണ പദ്ധതികൾക്ക് തുടക്കം

നെടുമ്പാശേരി: സിയാൽ ചരിത്രത്തിലെ ഏറ്റവും മികച്ച പുരോഗതിയിലൂടെയാണ് കടന്നു പോകുന്നതെന്നും ചുറ്റുവട്ടത്തെ ചേർത്തുപിടിച്ചുള്ള വികസനമാണ് സിയാലിന്‍റേതെന്നും മന്ത്രി പി. രാജീവ്.

പെരിയാറുമായി ബന്ധപ്പെട്ട വിവിധ കനാലുകളിലെ 24 കിലോമീറ്ററോളം ഭാഗത്തെപുനരുജ്ജീവനം ഉൾപ്പെടെ, 11 കോടി രൂപയുടെ വികസന പദ്ധതികൾ കൊച്ചി വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2018-ലെ പ്രളയത്തിന് ശേഷം അടിസ്ഥാനസൗകര്യ വികസന നയങ്ങൾക്ക് മാറ്റം വന്നിട്ടുണ്ട്. നീരൊഴുക്ക് സുഗമമാക്കാനുള്ള പദ്ധതികൾ ഇതിന്‍റെ ഭാഗമായി.

സിയാലും ഈ ഉദ്യമത്തിൽ പങ്കു ചേർന്നിട്ടുണ്ട്. സിയാല്‍ മാനേജിങ്ങ് ഡയറക്ടർ എസ് സുഹാസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.

ബെന്നി ബഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, റോജി എം. ജോൺ എംഎൽഎ, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. സുനിൽ എന്നിവർ സംസാരിച്ചു.