ചങ്ങനാശേരി: നഗരമധ്യത്തിലെ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ അരമനപ്പടി വരെ വഴിവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. ഈ ഭാഗത്തെ ഇരുപതോളം വഴിവിളക്കുകളാണ് പ്രകാശിക്കാതെ കിടക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കുന്നതോടെ രാത്രികാലങ്ങളില്‍ ഈ ഭാഗം ഇരുട്ടിലാകും. ഇതോടെ ഇതുവഴിയുള്ള കാല്‍നടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. നഗരസഭാധികാരികളെ പലതവണ വിവരം ധരിപ്പിച്ചിട്ടും നടപടി വൈകുന്നതായി പ്രദേശവാസികൾ ആരോപിച്ചു.

മാതാപിതാക്കള്‍ക്കൊപ്പം മുനിസിപ്പല്‍ ആര്‍ക്കേഡിനു മുമ്പിലൂടെ നടന്നുപോയ യുവതിയെ കൊടുംക്രിമിനല്‍ സംഘത്തില്‍പ്പെട്ട രണ്ടംഗസംഘം അക്രമിച്ചതും ഇതിനു സമീപത്തുള്ള ബിവറേജസ് റോഡില്‍ ഒരുവര്‍ഷത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതും ഇരുട്ടിന്‍റെ മറവിലാണെന്ന് അധികൃതര്‍ മറന്നുപോകരുത്. ബിവറേജസ് റോഡില്‍ പകലും രാത്രിയും ഒരുപോലെ ക്രമിനല്‍ മദ്യപസംഘങ്ങളുടെ വിളയാട്ടവും വർധിച്ചുവരികയാണ്.

ഇതുകൂടാതെ നഗരസഭാ പരിധിയിലെ നൂറുകണക്കിനു വഴിവിളക്കുകള്‍ പ്രകാശിക്കുന്നില്ലെന്നും വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. നഗരസഭയും വൈദ്യുതി വകുപ്പും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് വഴിവിളക്കുകള്‍ കണ്ണടക്കാന്‍ കാരണമെന്ന ആരോപണവുമുണ്ട്.