അരീപ്പറന്പ്: യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. മണർകാട് സ്വദേശിനി ഉമ്പക്കാട്ട് വി. ബിന്ദുവിനെ (44) യാണ് കൃഷിയിടത്തിനു സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ചനില­യിൽ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം ഭർതൃ സഹോദരന്‍റെ അരീപ്പറമ്പിലെ വീട്ടിൽ ഭർത്താവിനൊപ്പം എത്തിയിരുന്നു. തുടർന്ന് ബിന്ദുവിനെ കാണാതാവുകയായിരുന്നു.

ഏറെ വൈകിയും കാണാതായതോടെ നടത്തിയ തെരച്ചിലിൽ 200 മീറ്റർ മാറിയുള്ള കൃഷിയിടത്തിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവന്നു പോലീസ് പറഞ്ഞു. പി. പ്രമോദാണ് ഭർത്താവ്. മക്കൾ: പ്രണവ്, പ്രണവിക.