കുമരകം: കുമരകം പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട ചൂളഭാഗം-മങ്കുഴി പാലം തകർന്നു. പാലത്തിന്‍റെ നടയുടെ കൽക്കട്ട് തകർന്ന് തോട്ടിൽ പതിക്കുകയായിരുന്നു. കൽക്കെട്ടിന്‍റെ അടിഭാഗത്തെ കല്ലുകൾ ഇളകിപ്പോയിട്ട് നാളേറെയായി.

പാലത്തിന്‍റെ ശോച്യാവസ്ഥ ദീപിക പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിനാണ് കരിങ്കൽ നടയും പിന്നാലെ പാലവും നിലംപൊത്തിയത്. ഇരുമ്പു കേഡറുകളിൽ ഇരുമ്പ്ഷീറ്റ് നിരത്തിയായിരുന്നു പാലം നിർമിച്ചിരുന്നത്. ഷീറ്റുകളും തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ്.

അപകട സമയത്ത് പാലത്തിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കുമരകത്തെ പഞ്ചായത്ത് റോഡുകളുടേയും പാലങ്ങളുടേയും അവസ്ഥ പരിതാപകരമാണ്.