ദിവസവേതന നിയമനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നയം അവസാനിപ്പിക്കണം: ഡിഎസ്ടിഎ
Monday, July 8, 2024 7:14 AM IST
ചങ്ങനാശേരി: ദിവസവേതന നിയമനങ്ങള്‍ പ്രോത്സാഹിപ്പിച്ച് സ്ഥിര അധ്യാപക നിയമനങ്ങള്‍ മരവിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സമീപനം അവസാനിപ്പിക്കണമെന്ന് ഡെമോക്രാറ്റിക് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (ഡിഎസ്ടിഎ) സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.

ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ടുള്ള യുക്തിരഹിതമായ നിര്‍ദേശങ്ങള്‍ എയ്ഡഡ് മേഖലയില്‍ പരോക്ഷ നിയമന നിരോധനം സൃഷ്‌ടിച്ചിരിക്കുകയാണ്. ഇതിനു കോടതി വിധിയുടെ മറപിടിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് ഇംഗ്ലീഷ് അധ്യാപക തസ്തികകളില്‍ സ്ഥിരനിയമനം നടത്തണമെന്ന കോടതിവിധി അവഗണച്ച് ദിവസവേതന നിയമനം നടത്തുന്നത് നീതീകരിക്കാനാകില്ല.


ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെയും വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെയും ദോഷകരമായി ബാധിക്കുന്നതോടൊപ്പം നിരവധി അഭ്യസ്തവിദ്യരുടെ തൊഴില്‍ സാധ്യത ഇല്ലാതാക്കുന്നതായും യോഗം വിലയിരുത്തി. പ്രസിഡന്‍റ് ജി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് പി., ആര്‍. ഹരിശങ്കര്‍, എം. ശ്രീദേവി, ശ്യാംകുമാര്‍, എസ്. അരുണ്‍കുമാര്‍, അജയകുമാര്‍, സുനില്‍കുമാര്‍, രജനീഷ് വി. പിള്ള, ആര്‍. അനൂപ്, രതീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.