പറവൂർ: പുഴയിൽ വീണ് പെരുന്പടന്ന കാട്ടുപറന്പിൽ കുഞ്ഞുകുഞ്ഞ് (73) മരിച്ചു. വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം. വീടിന് പുറകിലുള്ള പുഴയുടെ സമീപത്ത് മാലിന്യം കളയാനെത്തിയപ്പോൾ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.

പുഴയിൽ അസ്വാഭാവികമായ ശബ്ദം കേട്ട് ഭാര്യ ആനിയെത്തുന്പോൾ രക്ഷപ്പെടാനായി കുഞ്ഞുകുഞ്ഞ് കൈകാലിട്ടടിക്കുന്നത് കണ്ടു. ആളുകളെത്തുന്പോഴേക്കും പുഴയിൽ മുങ്ങി താണിരുന്നു. പോലീസും ഫയർഫോഴ്സ് സ്കൂബ ടീമും എത്തി തെരച്ചിൽ നടത്തിയതിനെ തുടർന്ന് രാത്രി 11ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സംസ്കാരം നടത്തി. മക്കൾ: സിനി, സിമി. മരുമക്കൾ: മൈക്കിൾ, പരേതനായ സെബാസ്റ്റ്യൻ.