കോലഞ്ചേരി: വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിൽ വടവുകോട് കാണിനാട് റോഡിനോട് ചേർന്ന് കൊല്ലപ്പടിയിൽ നിർമാണത്തിലിരിക്കുന്ന വില്ലാ പ്രൊജക്ടിൽ നിന്നുള്ള മലിനജലവും ചെളിയും മഴയത്ത് പിഡബ്ല്യുഡി റോഡിലേക്ക് ഒഴുക്കിവിടുന്നതായി വ്യാപക പരാതി. ഇതുമൂലം സ്കൂൾ കുട്ടികൾ അടക്കമുള്ള കാൽനട യാത്രക്കാർക്കും വാഹനയാത്രികർക്കും ഇതിലൂടെ കടന്നുപോകാനാകാത്ത അവസ്ഥയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

പുത്തൻകുരിശ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻകുരിശ് പോലീസിലും, വടവുകോട് വില്ലേജ് ഓഫീസിലും പരാതി നൽകിയിട്ടുണ്ട്.

നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പോൾസണ്‍ പീറ്റർ, മണ്ഡലം പ്രസിഡന്‍റ് മനോജ് കാരക്കാട് എന്നിവർ അറിയിച്ചു.