എയ്ഡഡ് സ്ഥാപനങ്ങളിൽ ഭിന്നശേഷി സംവരണം അട്ടിമറിക്കപ്പെടുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതം
Friday, July 26, 2024 11:20 PM IST
കോട്ടയം: എയ്ഡഡ് സ്ഥാപനങ്ങളിൽ ഭിന്നശേഷി സംവരണം അട്ടിമറിക്കപ്പെടുന്നു എന്ന പ്രചാരണം വാസ്തവവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ അറിയിച്ചു. ഭിന്നശേഷി സംവരണം എയ്ഡഡ് സ്കൂൾ മാനേജർമാർ‌ മനഃപൂർവം അട്ടിമറിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം, കോടതിവിധികളും സർക്കാർ ഉത്തരവുകളും കൃത്യമായി പാലിച്ച്, ഭിന്നശേഷി സംവരണ നിയമനം നടത്തുന്ന ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്‍റുകളെപ്പോലെയുള്ളവർക്ക് ഏറെ വേദനാജനകമാണ്.

1996 ഫെബ്രുവരി ഏഴു മുതൽ 2017 ഏപ്രിൽ 18 വരെ മൂന്നു ശതമാനവും ആർപിഡബ്ല്യുഡി ആക്ട് 2016 പ്രകാരം 2017 ഏപ്രിൽ 19 മുതൽ നാലു ശതമാനവും ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്നുള്ള നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ, 1996 മുതൽ 2023 മേയ് 31 വരെ കോർപറേറ്റിൽ നടത്തിയ ആകെ നിയമനങ്ങളുടെ ബാക്ക്‌ലോഗ് കണക്കാക്കുന്ന ഏറെ ശ്രമകരമായ ജോലി പൂർ‌ത്തീകരിച്ച് വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്കായി ഒഴിവുകൾ മാറ്റിവച്ച്, അവർക്കുള്ള റൊട്ടേഷൻ ക്രമീകരിച്ച് റോസ്റ്റർ തയാറാക്കി, ബന്ധപ്പെട്ട എംപ്ലോയ്മെന്‍റ് ഓഫീസുകളിലേക്ക് റിക്വസിഷൻ നൽകി, ലഭ്യമായ ലിസ്റ്റുകളിൽനിന്നു തുടർച്ചയായ ഇന്‍റർവ്യൂകൾ നടത്തി ഉദ്യോഗാർഥികളെ യഥാസമയം നിയമിക്കുന്നതിൽ യാതൊരു വീഴ്ചയും മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ആർപിഡബ്ല്യുഡി ആക്ട് പ്രകാരം ഒരു വിഭാഗത്തിലുള്ള ഭിന്നശേഷിക്കാർ ലഭ്യമല്ലെങ്കിൽ അടുത്ത വിഭാഗത്തെ പരിഗണിക്കണമെന്നാണ് നിബന്ധനയെങ്കിലും നോൺ അവയബിലിറ്റി സർട്ടിഫിക്കറ്റ് (എൻഎസി) വാങ്ങിയ ശേഷം മാനേജ്മെന്‍റുകൾ മറ്റു ഭിന്നശേഷി വിഭാഗത്തെ ആവശ്യപ്പെട്ട് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെ  സമീപിക്കുന്നില്ല എന്നുള്ള വാർത്ത വാസ്തവവിരുദ്ധമാണ്.

2023-24 വർഷം ഈ മാനേജ്മെന്‍റിൽ ഭിന്നശേഷി സംവരണത്തിനായി മാറ്റിവച്ചിരുന്ന എച്ച്എസ്ടി (മലയാളം) ഒഴിവിൽ മൂന്നു പ്രാവശ്യം ലഭിച്ച ലിസ്റ്റിൽനിന്ന് ആരെയും കിട്ടാതെവന്ന സാഹചര്യത്തിൽ എൻഎസി ലഭിക്കുകയും തുടർന്ന് പത്രപരസ്യം നൽകുകയും ചെയ്തു. എന്നിട്ടും ഉദ്യോഗാർഥികളെ കിട്ടാതിരുന്നതിനാൽ അടുത്ത ഭിന്നശേഷി വിഭാഗത്തിൽപെട്ടവരെ ആവശ്യപ്പെട്ടു നൽകിയ അപേക്ഷ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് ഓഫീസിന്‍റെ പരിഗണനയിലുമാണ്.

ഈ മാനേജ്മെന്‍റിൽ ബാക്ക്‌ലോഗ് റോസ്റ്റർ പ്രകാരം 43 ഭിന്നശേഷി നിയമങ്ങളാണ് നടത്തേണ്ടിയിരുന്നത്. ഇതിൽ എയ്ഡഡ് സ്കൂളുകളിലും ഭിന്നശേഷി സംവരണം നിർബന്ധമാക്കി സർക്കാർ ഉത്തരവ് വരുന്നതിനു മുന്പുതന്നെ മാനേജ്മെന്‍റ് 12 ഭിന്നശേഷിക്കാരെ നിയമിച്ചിരുന്നു. ശേഷിക്കുന്ന 31 ഒഴിവുകളിൽ ഭിന്നശേഷിക്കാരെ നിയമിക്കുന്നതിന് കഴിഞ്ഞ ഒരു വർഷമായി നടത്തിയ നിരന്തര പരിശ്രമങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ലഭ്യമായ എട്ട് ഭിന്നശേഷിക്കാർക്കുകൂടി നിയമനം നൽകി. ശേഷിക്കുന്ന ഒഴിവുകളിലേക്ക് അഡീഷണൽ ലിസ്റ്റ് ആവശ്യപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.


ഭിന്നശേഷി സംവരണ നിയമത്തിന്‍റെ മറവിൽ നേരായ മാർഗത്തിൽ നിയമനം ലഭിച്ച അധ്യാപകർക്കുപോലും നിയമനാംഗീകാരം നൽകാത്തതും അംഗീകാരം ലഭിച്ചവർക്കുതന്നെ ദിവസവേതനം മാത്രം നൽകുന്നതും ഭിന്നശേഷിക്കാർക്കായി മാറ്റിവച്ചിട്ടുള്ള ഒഴിവുകളിലല്ലാതെ നിയമിതരായവർക്കും ദിവസവേതനം മാത്രം നൽകുന്നതും അവരുടെ നിയമനങ്ങൾ ഭിന്നശേഷി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുന്നതുവരെയായി മാത്രം പരിമിതപ്പെടുത്തി അംഗീകരിക്കുന്നതും എയ്ഡഡ് മേഖലയിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഭിന്നശേഷി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതു മൂലം തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ മറ്റ് ഒഴിവുകളിലേക്കു മാറ്റി നിയമിച്ചിട്ടുള്ളത് പല കാരണങ്ങൾ ചമച്ച് അംഗീകാരം നിഷേധിക്കുന്നതും മാനേജ്മെന്‍റുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.

പല സർക്കാർ ഉത്തരവുകൾക്കും വ്യക്തതയില്ലാത്തതു കാരണം അവ നടപ്പിലാക്കാൻ ഉദ്യോഗസ്ഥരും മാനേജർമാരും വിഷമിക്കുന്നു. റെഗുലർ ഒഴിവിൽ ശന്പളസ്കെയിലിൽ പ്രൊവിഷണലായി നിയമനാംഗീകാരം ലഭിച്ചവർക്ക് ചട്ടം 51എ, 43 അവകാശങ്ങൾ നിഷേധിക്കുന്നതും ഉയർന്ന തസ്തികയിലേക്കുള്ള അവരുടെ പ്രമോഷൻ നിഷേധിക്കുന്നതും ഭിന്നശേഷി സംവരണത്തിന്‍റെ മറവിലാണ്.

ഹയർ സെക്കൻഡറി മേഖലയിൽ യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികളെ ലഭിക്കാത്തിടത്ത് റെഗുലർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള സെലക്‌ഷൻ കമ്മിറ്റിയിലേക്ക് സർക്കാർ നോമിനിയെ അനുവദിച്ചുനൽകാത്തതും ദുരുദ്ദേശ്യപരമാണ്. 2022 ജൂൺ അഞ്ചിനു ശേഷം റെഗുലർ ഒഴിവുകളിൽ നിയമിതരായ എല്ലാവർക്കും ദിവസ വേതനം മാത്രമാണ് ലഭിക്കുന്നതെന്നത് ആരും അറിയാതെപോകുന്നു. അസംതൃപ്തരായ അധ്യാപക സമൂഹം വിദ്യാഭ്യാസമേഖലയിൽ ഉണ്ടാകുന്നത് കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കും.

മേൽ സൂചിപ്പിച്ചവധത്തിൽ, ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്പോൾ അവയെല്ലാം മാനേജ്മെന്‍റിന്‍റെ തലയിൽ കെട്ടിവച്ച് യഥാർഥ വസ്തുതകൾ മറച്ചുവച്ച് വാസ്തവവിരുദ്ധമായ പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ പറഞ്ഞു.

( ഈ വിഷയം സംബന്ധിച്ച് കഴിഞ്ഞദിവസം വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ വാർത്ത പ്രസിദ്ധീകരിക്കാൻ ഇടയായതിൽ ഖേദിക്കുന്നു.-പത്രാധിപർ)