കോട്ടയത്തെ ആമയിഴഞ്ചാന്‍; നാഗമ്പടം ഗുഡ്‌സ് ഷെഡ് കനാല്‍
Friday, July 26, 2024 7:20 AM IST
കോട്ടയം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ജീവന്‍ നഷ്ടപ്പെട്ട ജോയിയുടെ വിയോഗവും സര്‍ക്കാരിന്‍റെയും നഗരസഭയുടെയും റെയില്‍വേ അധികൃതരുടെയും കണ്ണു തുറപ്പിക്കുന്നില്ല. കോട്ടയത്തുമുണ്ട് ഒരു ആമയിഴഞ്ചാന്‍. കോട്ടയം റെയില്‍വേ സ്റ്റേഷനിലെയും റെയിൽവേ ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെയുള്ളവയില്‍നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ ഒഴുകുന്ന നാഗമ്പടം ഗുഡ്‌സ് ഷെഡ് കനാലാണ് ഇത്.

കനാലിലൂടെ ഒഴുകി വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ളവയും ജില്ലയുടെ പ്രധാന ജലസ്രോതസായ മീനച്ചിലാറിനെ ശ്വാസം മുട്ടിക്കുകയാണ്. റെയില്‍വേയ്ക്കു ശുചീകരണ പ്ലാന്‍റൂണ്ടെങ്കിലും നിലവില്‍ ഇവ പ്രവര്‍ത്തിക്കാത്തതാണ് മാലിന്യങ്ങള്‍ അതേപടി ആറ്റിലേക്ക് ഒഴുകിയെത്താന്‍ കാരണം. രൂക്ഷമായ ദുര്‍ഗന്ധം കാരണം പരാതിയുമായി നാട്ടുകാര്‍ പല തവണ റെയിൽവേയെ സമീപിച്ചെങ്കിലും ഒരു നടപടിയുമെടുത്തില്ല.

റെയില്‍വേയുടെ മാലിന്യസംസ്‌കരണത്തിനെതിരേ റെസിഡന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ കോടതിയെ സമീപിച്ചിരുന്നു. അനുകൂല നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും പരിഹാര നടപടികള്‍ മാത്രം ഉണ്ടായില്ല. ശബരിമല സീസണ്‍ ഉള്‍പ്പെടെ തിരക്ക് വരുന്ന സമയങ്ങളില്‍ ശുചിമുറി മാലിന്യങ്ങള്‍ ഗുഡ്സ്ഷെഡ് കനാല്‍ വഴി ഒഴുക്കിവിടുന്നതായും ആക്ഷേപമുണ്ട്.

കനാലിലെയും ഇവ ചേരുന്ന ആറ്റിലെയും വെള്ളം പരിശോധിച്ചപ്പോള്‍ കോളി ഫോമിന്‍റെയും ഇ-കോളിയുടെയും സാന്നിധ്യം ഉയര്‍ന്ന നിലയിലായിരുന്നു. മീനച്ചിലാറ്റില്‍ കോളിഫോമിന്‍റെ സാന്നിധ്യം 1500ഉം ഇ-കോളി 1000വുമായിരുന്നു. 100 മില്ലിലിറ്ററിലെ കണക്കാണിത്. ഗുഡ്സ് ഷെഡ് കനാലില്‍ ഇത് യഥാക്രമം 3000വും 1500ഉം ആണ്.


എന്നാല്‍, ശുചീകരണ പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നില്ലെന്നത് അടിസ്ഥാനരഹിതമാണെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. ഖരമാലിന്യങ്ങള്‍ ശേഖരിക്കാന്‍ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. ഇതിനായി 30 ശുചീകരണത്തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ട്രെയിനില്‍നിന്ന് ഒഴിവാക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ഖരമാലിന്യങ്ങളും കൃത്യമായി ശേഖരിക്കുന്നുണ്ടെന്ന് റെയില്‍വേ പറയുമ്പോഴും ഗുഡ്‌സ് കനാല്‍ വഴി ഇതും മീനച്ചിലാറ്റിലേക്കാണ് ഒഴുകിയെത്തുന്നത്. ആറ്റിലേക്ക് എത്താത്ത പ്ലാസ്റ്റിക് കുപ്പികള്‍ റെയില്‍വേ ഗുഡ്സ്ഷെഡ് കനാലില്‍ പലയിടത്തായി കെട്ടിക്കിടപ്പുണ്ട്. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതിനാല്‍ പ്രദേശത്ത് ജോലിചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യമാണ്.

സ്വകാര്യ ഐടിഐ ഉള്‍പ്പെടെ ഇതിനോടു ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. കൊതുകിന്‍റെ പ്രധാന ഉറവിടം കൂടിയാണ്ഇവിടം. മഴക്കാലമായതോടെ കൊതുകുശല്യം വര്‍ധിച്ചു. റെയില്‍വേ ശുചീകരണ പ്ലാന്‍റ് അടിയന്തരമായി പ്രവര്‍ത്തിപ്പിക്കണമെന്നും ഗുഡ്‌സ് ഷെഡ് കനാല്‍ ശുചീകരിക്കണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്.