കിഫ്ബിയുടെ പ്രവർത്തനം നിലച്ചുവെന്ന പ്രചാരണം വസ്തുതാവിരുദ്ധം: മന്ത്രി
കിഫ്ബിയുടെ പ്രവർത്തനം  നിലച്ചുവെന്ന പ്രചാരണം  വസ്തുതാവിരുദ്ധം:  മന്ത്രി
Tuesday, June 25, 2024 1:22 AM IST
തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനം നിലച്ചുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ.

കേന്ദ്രസർക്കാരിന്‍റെ സാന്പത്തിക ഉപരോധം കാരണം പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായെങ്കിലും ഏറ്റെടുത്ത പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഒരു തടസവും വരുത്തിയിട്ടില്ല. ഒരു വർഷം 12,500 കോടി രൂപയാണു കേന്ദ്രനടപടിയിലൂടെ സംസ്ഥാനത്തിനു കടമെടുക്കുന്നതിൽ കുറവു വന്നത്.


ഇത്രയും തുക കുറവുവരുന്നതു നിലവിലുള്ള എല്ലാ പദ്ധതികളെയും ബാധിക്കും. കേരളത്തെ സാന്പത്തികമായി ഞെരുക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ തന്ത്രത്തിനൊപ്പം നിന്നു കിഫ്ബി തകർന്നുവെന്നു പ്രതിപക്ഷവും കാഹളം മുഴക്കുകയാണ്. ഏറെ ആഘോഷിച്ച മസാല ബോണ്ട് മുഴുവൻ തിരിച്ചടച്ചുവെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.