കേരള ബാങ്ക് ബൈലോ ഭേദഗതി: സർക്കാർ പിന്മാറ്റം സഹകരണ ജനാധിപത്യത്തിന്‍റെ വിജയമെന്ന് എം. ലിജു
കേരള ബാങ്ക് ബൈലോ ഭേദഗതി:  സർക്കാർ പിന്മാറ്റം സഹകരണ  ജനാധിപത്യത്തിന്‍റെ വിജയമെന്ന് എം. ലിജു
Friday, September 27, 2024 2:07 AM IST
തിരുവനന്തപുരം: കേരള ബാങ്ക് ബൈലോ ഭേദഗതിയിൽനിന്ന് സർക്കാർ പിന്മാറ്റം സഹകരണ ജനാധിപത്യത്തിന്‍റെ വിജയമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു.

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഓഹരികൾ തിരികെ നൽകാനാവില്ല എന്ന കേരള ബാങ്കിന്‍റെ നിലപാടിനെതിരേ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനവും പ്രതിപക്ഷ സംഘടനകളും സ്വീകരിച്ച നിലപാടിന്‍റെ വിജയമാണ് ഭേദഗതിയിൽനിന്ന് കേരള ബാങ്കിന് പിന്മാറേണ്ടി വന്നത്.

പ്രാഥമിക സഹകരണസംഘങ്ങൾക്കും അർബൻ സഹകരണബാങ്കുകൾക്കും കേരള ബാങ്കിലുള്ള ഓഹരി പിൻവലിക്കുന്നത്, കൂടുതൽ എ ക്ലാസ് അംഗങ്ങളെ ചേർക്കൽ, ബാങ്കിന്‍റെ മേൽനോട്ടത്തിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങൽ എന്നീ ഭേദഗതികളെ എതിർത്തുകൊണ്ട് കോണ്‍ഗ്രസ് ഭരണത്തിലുള്ള സംഘങ്ങൾ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി ഇ മെയിലായും സ്പീഡ് പോസ്റ്റ് വഴിയും നേരിട്ടും കേരള ബാങ്ക് കേന്ദ്ര ഓഫീസിൽ എത്തിച്ചിരുന്നു.


കെപിസിസി നിർദേശത്തെ തുടർന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾ ഭേദഗതികൾക്കെതിരേ പ്രമേയം പാസാക്കി നൽകിയതെന്നു ലിജു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.