അൻവറിനെ തള്ളി, സിപിഎമ്മിനെ കുത്തി ബിനോയ് വിശ്വം
അൻവറിനെ തള്ളി,  സിപിഎമ്മിനെ കുത്തി  ബിനോയ് വിശ്വം
Saturday, September 28, 2024 2:20 AM IST
തിരുവനന്തപുരം: പി.വി. അൻവറിനെ തള്ളിപ്പറഞ്ഞ സിപിഐ, ഒപ്പം സിപിഎമ്മിനെ പഴയ ഒരു രാഷ്്ട്രീയ ചതിയും ഓർമിപ്പിച്ചു. ഇടതുമൂല്യങ്ങളുടെ കാവൽക്കാരനല്ല അൻവർ എന്നു പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അൻവറിനെ ഉൾക്കൊള്ളാനാകില്ലെന്നു തുടക്കം മുതൽ സിപിഐ നിലപാടെടുത്തിരുന്നു എന്നു ചൂണ്ടിക്കാട്ടി.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആയിരുന്നു ബിനോയ് വിശ്വം ഓർമപ്പെടുത്തിയത്. അന്നു സിപിഐക്കു ലഭിച്ച ഏറനാട് സീറ്റിൽ അൻവർ സ്വതന്ത്രനായി മത്സരിച്ചു. സിപിഐ സ്ഥാനാർഥി നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു എന്നു മാത്രമല്ല, കെട്ടിവച്ച കാശു പോലും നഷ്ടപ്പെട്ടു. 58,698 വോട്ടോടുകൂടി മുസ്‌ലിം ലീഗിലെ പി.കെ. ബഷീർ ജയിച്ചപ്പോൾ 47,452 വോട്ട് നേടിയ സ്വതന്ത്രനായ പി.വി. അൻവർ രണ്ടാം സ്ഥാനത്തെത്തി.

ബിജെപി സ്ഥാനാർഥിക്കും പിന്നിൽ പോയ സിപിഐ സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് 2,700 വോട്ട് ആണ്. സിപിഎം വോട്ടുകൾ കൂട്ടത്തോടെ അൻവറിനു പോയി എന്നത് അക്കാലത്ത് വലിയ രാഷ്്ട്രീയ വിവാദമായിരുന്നു.


ആ പോരാട്ടം നീതിക്കും കമ്യൂണിസ്റ്റ് മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനുമായിരുന്നു എന്ന് അന്നത്തെ പാർട്ടി സെക്രട്ടറി സി.കെ. ചന്ദ്രപ്പൻ പറഞ്ഞ കാര്യം ബിനോയ് വിശ്വം ഓർമിപ്പിച്ചു. പുതിയ രാഷ്്ട്രീയ വിവാദത്തിൽ ഇടതുപക്ഷ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന പരിഹാരമാണു വേണ്ടത്.

അതുമായി ബന്ധപ്പെട്ട ചർച്ചകൾ കമ്യൂണിസ്റ്റ് പാർട്ടിയിലും എൽഡിഎഫിലും ഉണ്ടാകുമെന്നു കരുതുകയാണ്. മൂല്യങ്ങൾ മറന്നു പരിഹാരം തേടരുത്.

ഇപ്പോൾ ഒരു ഭാഗത്ത് എൽഡിഎഫും മറുഭാഗത്ത് എൽഡിഎഫ് വിരുദ്ധരും എന്ന നിലയിൽ തിരിഞ്ഞിരിക്കുകയാണ്. എൽഡിഎഫിന്‍റെ ഭാഗത്ത് ഉറച്ചു നിന്നു കൊണ്ട് സിപിഐക്കു നിലപാട് സ്വീകരിക്കാം.

അൻവറിന്‍റെ ആരോപണങ്ങൾ പെട്ടെന്നു മറുപടി പറയാവുന്നതല്ലെന്നു പറഞ്ഞുകൊണ്ടാണ് ബിനോയ് വിശ്വം പ്രതികരണം ആരംഭിച്ചത്. ചർച്ച ചെയ്ത ശേഷം വിശദമായ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.