കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു; മൂന്നുപേർക്കു പരിക്ക്
കാറും കെഎസ്ആർടിസി ബസും  കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു;  മൂന്നുപേർക്കു പരിക്ക്
Saturday, September 28, 2024 12:33 AM IST
മൂവാറ്റുപുഴ: എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു വിദ്യാർഥിനികൾക്ക് പരിക്കേറ്റു. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളജ് വിദ്യാർഥി തൃശൂർ പൊറത്തിശേരി ചെല്ലിക്കര സിദ്ധാർഥ് (19) ആണ് മരിച്ചത്.

പെരുന്പാവൂർ ഓടക്കാലി മലേക്കുഴി ആയിഷ പർവീൻ(19), മലപ്പുറം ഇല്ലിക്കൽ അസ്റ അഷൂർ(19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ(20) എന്നിവരെ പരിക്കുകളോടെ മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ അസ്റ അഷൂർ, ഫാത്തിമ എന്നിവരെ പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചോടെ മാറാടി മഞ്ചേരിപ്പടിക്കു സമീപമായിരുന്നു അപകടം. മരിച്ച സിദ്ധാർഥാണു കാറോടിച്ചിരുന്നത്.

പിറവം അരീക്കൽ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച കാർ ഇതേ ദിശയിൽ വരികയായിരുന്ന മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ എതിരേ വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.


അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ വിദ്യാർഥികളെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിദ്ധാർഥ് മരിച്ചിരുന്നു. മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും, കെഎസ്ആർടിസി ബസിന്‍റെ മുൻവശം ഭാഗികമായും തകർന്നു. ബസിന്‍റെ വലതുവശത്തെ ടയർ പൊട്ടിപ്പോയി. അപകടത്തെത്തുടർന്ന് മൂവാറ്റുപുഴ- പിറവം റോഡിൽ ഏറെനേരം ഗതാഗതതടസവുമുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.