അന്‍വറിനെ സിപിഎമ്മിനു ഭയം: വി.ഡി. സതീശന്‍
അന്‍വറിനെ സിപിഎമ്മിനു ഭയം: വി.ഡി. സതീശന്‍
Saturday, September 28, 2024 2:20 AM IST
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയെ സിപിഎമ്മിനു ഭയമാണെന്നും വി.എസിനു ലഭിക്കാത്ത ആനുകൂല്യം അന്‍വറിനു ലഭിക്കുന്നത് അതുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്നു വൈകുന്നേരം എല്ലാ തെരുവുകളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. എട്ടിന് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും സമരപരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മിനകത്തു നടക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഈ സംഭവങ്ങള്‍ പുറത്തുവരാന്‍ കാരണം.

പാര്‍ട്ടിക്കകത്തു നടക്കുന്ന പടയൊരുക്കമാണ് ഇതിനു പിന്നില്‍. വലിയ പൂരം വരാനിരിക്കുന്നതേയുള്ളൂ. റിയാസിനെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനെതിരേ വലിയൊരു വിഭാഗം പാര്‍ട്ടിയില്‍ എതിര്‍പ്പുമായി രംഗത്തുണ്ട്.

അന്‍വര്‍ ഗുരുതരമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരേ നടത്തിയിട്ടും മന്ത്രി മുഹമ്മദ് റിയാസ് മാത്രമാണ് അദ്ദേഹത്തെ പ്രതിരോധിക്കാന്‍ രംഗത്തുവന്നിട്ടുള്ളത്. മറ്റു മന്ത്രിമാരൊന്നും പ്രതികരിച്ചിട്ടില്ല.

സിപിഎമ്മിനെതിരേ ആരോപണമുന്നയിച്ചിട്ടും ആരെങ്കിലും പ്രസ്താവനയുമായി രംഗത്തെത്തിയോയെന്ന് സതീശന്‍ ചോദിച്ചു. ഇപ്പോള്‍ പറഞ്ഞതിനേക്കാള്‍ വലുത് അന്‍വര്‍ പുറത്തുവിടുമെന്ന ഭയമാണു മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും. അതുകൊണ്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നത്.

ഭയമാണു സര്‍ക്കാരിനെ ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നതു മാഫിയാ സംഘമാണ്. ഉപജാപകസംഘമാണു പോലീസിനെ നിയന്ത്രിക്കുന്നത്. എഡിജിപിക്കെതിരേ നാല് അന്വേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതെല്ലാം പ്രഹസനമാണ്. പൂരം കലക്കാന്‍ ബ്ലൂപ്രിന്‍റ് ഉണ്ടാക്കിയ ആള്‍തന്നെ പുരം കലക്കലിനെക്കുറിച്ച് അന്വേഷിക്കുന്നു.

പി.വി. അന്‍വര്‍ ഉയര്‍ത്തിയ വിഷയത്തിനു യുഡിഎഫിന്‍റെ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്‍വര്‍ ഇടതുമുന്നിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ അംഗമാണ്. അതില്‍നിന്നു പുറത്തുവന്നിട്ടില്ല. അപ്പുറത്തുനില്‍ക്കുന്ന ആളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ല.

25 ദിവസമായി മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ അന്‍വര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ട്. സര്‍ക്കാരും മുഖ്യമന്ത്രിയും ഒഴിഞ്ഞുമാറുകയാണ്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ് അന്‍വറും ഉന്നയിച്ചിട്ടുള്ളതെന്നും സതീശൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.