മറയില്ലാതെ മറവിയില്ലാതെ
മറയില്ലാതെ മറവിയില്ലാതെ
Friday, September 27, 2024 2:07 AM IST
കൊച്ചി : ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗവും കത്തോലിക്ക കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റും നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി ചെയര്‍മാനുമായ വി.വി. അഗസ്റ്റിന്‍റെ ആത്മകഥ ‘മറയില്ലാതെ മറവിയില്ലാതെ’ പ്രകാശനം ചെയ്തു.

പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ പിഎസ്‌സി മുന്‍ ചെയര്‍മാനും കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പ്രകാശനം നിര്‍വഹിച്ചു.

ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്‌ടര്‍ ഫാ. അനില്‍ ഫിലിപ്പ് പുസ്തകത്തിന്‍റെ ആദ്യപ്രതി ഏറ്റുവാങ്ങി. സിബിസിഐ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ആറു വര്‍ഷം കൊണ്ടാണു ആത്മകഥ പൂര്‍ത്തിയാക്കിയതെന്ന് വി. വി. അഗസ്റ്റിന്‍ പറഞ്ഞു.


പ്രഫ. കോന്നി ഗോപകുമാര്‍, സ്‌പൈസസ് ബോര്‍ഡ് ഇന്ത്യ വൈസ് ചെയര്‍മാന്‍ സ്റ്റെനി പോത്തന്‍, അജുന ഹാഷിം, പി.സി. ജേക്കബ് , ജോഷി മണ്ണൂപ്പറമ്പില്‍, സാബു ജോസ്, ജോസുകുട്ടി പള്ളിപ്പാടന്‍, സി.പി. സുഗതന്‍, തമ്പി എരുമേലിക്കര, പ്രഫ.ജോര്‍ജ് തലാനി, അഡ്വ. ജോയ് ഏബ്രഹാം, പി.സി എല്‍ദോസ്, പി.ജെ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.