പോലീസും വനംവകുപ്പും സ്ഥലത്തെത്തി മൃതദേഹം കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളും ആദ്യം സമ്മതിച്ചില്ല. പിന്നീട് നടത്തിയ ചർച്ചയെത്തുടർന്നാണ് മൃതദേഹം വിട്ടുകൊടുത്തത്.
മൃതദേഹം പിന്നീട് പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ് ഫാസിൽ, ഫസ്ന. മരുമക്കൾ: ഗഫൂർഷാ, അൻഷിദ.