പരിസ്ഥിതിലോല മേഖല : സര്‍ക്കാര്‍ ഉടന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നൽകണമെന്ന് എംപിമാർ
പരിസ്ഥിതിലോല മേഖല : സര്‍ക്കാര്‍ ഉടന്‍ കേന്ദ്രത്തിന്  റിപ്പോര്‍ട്ട് നൽകണമെന്ന്  എംപിമാർ
Saturday, September 28, 2024 12:33 AM IST
കോട്ടയം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് യുഡിഎഫ് എംപിമാരായ ആന്‍റോ ആന്‍റണി, ഡീന്‍ കുര്യാക്കോസ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ സംസ്ഥാനത്തിന്‍റെ അഭിപ്രായം അറിയിക്കാനുള്ള സമയപരിധി 30ന് അവസാനിക്കും. സംസ്ഥാനത്തിന്‍റെ നിലപാട് നോക്കിയാകും അന്തിമവിജ്ഞാപനമെന്നു കേന്ദ്രം വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ട് നിര്‍ണായകമാണ്. സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാനുദ്ദേശിക്കുന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം.

പൂര്‍ണമായി പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാണ് യുഡിഎഫ് നിലപാട്. നേരത്തേ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയുടെ ശിപാര്‍ശയനുസരിച്ച് കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വലിയ ശതമാനം ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയില്‍നിന്ന് ഒഴിവാക്കിയിരുന്നു. അവശേഷിക്കുന്ന ജനവാസമേഖലകളെക്കൂടി ഒഴിവാക്കാനുള്ള നടപടികളാണ് സംസ്ഥാനം അടിയന്തരമായി ചെയ്യേണ്ടത്.


സമയപരിധി നീട്ടി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട യാതൊരു വിശദാംശങ്ങളും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ എംപിമാരുമായി ചര്‍ച്ച നടത്തിയിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട കേന്ദ്രത്തില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരുന്ന എംപിമാരെ ഒഴിവാക്കിയുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.

എംപിമാരു‌ടെയും ബന്ധപ്പെട്ട സ്ഥലങ്ങളിലെ എംഎല്‍എമാരുടെയും തദ്ദേശജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്ത് വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യണമെന്നും ആന്‍റോ ആന്‍റണി, ഡീന്‍ കുര്യാക്കോസ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ പറഞ്ഞു.

അന്തിമവിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതിനായി ഉടന്‍ സംസ്ഥാനം സമഗ്രമായ റിപ്പോര്‍ട്ട് നല്‍കണം. ജനങ്ങളെക്കുടി വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് ആവശ്യമെന്നും ഇവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.