മുനന്പത്തേതു മനുഷ്യാവകാശ ലംഘനം: മോൺ. റോക്കി റോബി കളത്തിൽ
മുനന്പത്തേതു മനുഷ്യാവകാശ ലംഘനം:  മോൺ. റോക്കി റോബി കളത്തിൽ
Saturday, September 28, 2024 12:33 AM IST
കൊച്ചി: കടപ്പുറം വേളാങ്കണ്ണി മാതാ പള്ളിയുമായി ബന്ധപ്പെട്ട് പള്ളിപ്പുറം പഞ്ചായത്തില്‍ മുനമ്പം - കടപ്പുറം മേഖലയില്‍ വഖഫ് ഭൂമി അവകാശവാദത്തിന്‍റെ പേരിൽ‌ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോട്ടപ്പുറം രൂപത വികാരി ജനറാൾ മോണ്‍. റോക്കി റോബി കളത്തില്‍ ഐക്യദാർഢ്യ സംഗമത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മുനമ്പത്തുകാരുടേത് നീതിക്കുവേണ്ടിയുള്ള രോദനമാണ്.

തങ്ങള്‍ വിലകൊടുത്തു വാങ്ങിയ സ്ഥലം വഖഫ് ബോര്‍ഡിന്‍റേതാണെന്ന വാദം മൂലം നിരവധി ബുദ്ധിമുട്ടുകളാണ് അവര്‍ക്കു നേരിടേണ്ടിവന്നിരിക്കുന്നത്. വിവാഹം, കുട്ടികളുടെ പഠനം, ഭവന നിര്‍മാണം തുടങ്ങി സ്ഥലവാസികളുടെ പല ആവശ്യങ്ങളും മുടങ്ങിക്കിടക്കുന്നു. വലിയ പലിശക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങളെന്നും മോൺ. റോക്കി റോബി പറഞ്ഞു.


കേരള മനഃസാക്ഷി ഉണരണം: ഫാ. പാലയ്ക്കാപ്പിള്ളി

കൊച്ചി: മുനമ്പത്തെ ജനങ്ങളുടെ അവസ്ഥ കേരള മനഃസാക്ഷിയെ ഉണർത്തേണ്ടതുണ്ടെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും വക്താവുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ശ്രദ്ധക്ഷണിക്കൽ സംഗമത്തിലെ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.

കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകൾ നിയമാനുസൃതം ആർജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനവുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.


സിബിസിഐയും കെസിബിസിയും കേന്ദ്രസർക്കാരിനു മുന്നിലും ജെപിസിക്കു മുന്നിലും മുനന്പം വിഷയത്തിൽ പ്രദേശവാസികൾക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി സമീപിച്ചിരുന്നു. മുനന്പം വിഷയത്തിന്‍റെ പേരിൽ മതങ്ങളുടെ പേരിൽ ഭിന്നതകളില്ലാതെ നമ്മുടെ സമൂഹം ഒറ്റക്കെട്ടായി മുന്നേറാൻ എല്ലാവരും ശ്രദ്ധിക്കണം. അതിന് ആദരവോടെ നാം പരസ്പരം കാണണമെന്നും നിക്ഷിപ്തതാത്പര്യക്കാരെ ജാഗ്രതയോടെ കാണണമെന്നും ഫാ. പാലയ്ക്കാപ്പിള്ളി അഭിപ്രായപ്പെട്ടു.


പ്രശ്നപരിഹാരത്തിന് ഒപ്പമുണ്ടാകും: ഹൈബി ഈഡൻ


കൊച്ചി: മുനന്പം വിഷയത്തിൽ ശാശ്വത പരിഹാരമാകുന്നതുവരെ പ്രദേശവാസികൾക്കൊപ്പം ഉണ്ടാകുമെന്ന് ഹൈബി ഈഡൻ എംപി ശ്രദ്ധക്ഷണിക്കൽ സംഗമത്തിൽ പറഞ്ഞു. തെറ്റിദ്ധാരണ പരത്തി മതസ്പർധ വളർത്തുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.