ടൂറിസം നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ പിന്തുണ: മുഖ്യമന്ത്രി
ടൂറിസം നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ പിന്തുണ: മുഖ്യമന്ത്രി
Friday, September 27, 2024 2:07 AM IST
കൊച്ചി: ടൂറിസം മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മരട് ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ കേരള ട്രാവല്‍ മാര്‍ട്ട് 12-ാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോക ടൂറിസം മേഖലയില്‍ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങള്‍ നമ്മുടെ വിനോദസഞ്ചാര മേഖലയിലേക്ക് സ്വാംശീകരിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ഹൈബി ഈഡന്‍ എംപി, മേയര്‍ എം. അനില്‍കുമാര്‍, എംഎല്‍എമാരായ കെ.ജെ. മാക്‌സി, ടി.ജെ. വിനോദ്, കെ. ബാബു, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, എംഡി ശിഖ സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കെടിഡിസി ചെയര്‍മാന്‍ പി.കെ. ശശി എന്നിവരും കേരള ട്രാവല്‍ മാര്‍ട്ട് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.


ടൂറിസം മേഖലയ്ക്കു നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ട്രാവല്‍ മാര്‍ട്ടിന്‍റെ ബഹുമതി മുന്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണുവിന് മുഖ്യമന്ത്രി സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.