അതിരൂപതാ ആസ്ഥാനത്തെ പ്രതിഷേധസമരങ്ങൾ അപലപനീയമെന്ന് സീറോമലബാർ സഭ
അതിരൂപതാ ആസ്ഥാനത്തെ പ്രതിഷേധസമരങ്ങൾ അപലപനീയമെന്ന് സീറോമലബാർ സഭ
Saturday, September 28, 2024 2:20 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് ഇന്നലെ നടന്ന പ്രതിഷേധസമരങ്ങൾ തികച്ചും അപലപനീയമാണെന്ന് സീറോമലബാർ സഭ പിആർഒ ഫാ. ആന്‍റണി വടക്കേക്കര.

പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർക്ക് പട്ടം നൽകുന്നതിൽ സഭയ്ക്കു സന്തോഷമേയുള്ളൂ. എന്നാൽ തിരുപ്പട്ടത്തിന് അപേക്ഷ നൽകുമ്പോൾ പരിശുദ്ധ സിംഹാസനത്തെയും പരിശുദ്ധ സൂനഹദോസിനെയും രൂപത മെത്രാനെയും അനുസരിച്ചുകൊള്ളാമെന്ന സത്യവാങ്മൂലം നൽകേണ്ടതുണ്ട്.

വൈദികപട്ടം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ കർത്താവിന്‍റെ സഭയ്ക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കേണ്ടവരാണ്. അവരിൽനിന്ന് അനുസരണവ്രതവാഗ്ദാനം സഭ ആഗ്രഹിക്കുന്ന രീതിയിൽ ലഭിക്കേണ്ടതുണ്ട്. അനുസരണം വാഗ്ദാനം ചെയ്യാതെതന്നെ വൈദികപട്ടം നൽകണമെന്ന ശാഠ്യം പിടിച്ചുകൊണ്ടാണ് അതിരൂപതാ കേന്ദ്രത്തിൽ പ്രതിഷേധം നടത്തുന്നത്.

ഇത്തരത്തിലുള്ള പ്രതിഷേധപരിപാടികളിലൂടെ പൊതുസമൂഹത്തിൽ തിരുസഭ അവഹേളിതയാകുന്നു. സഭ ആവശ്യപ്പെടുന്ന സത്യവാങ്മൂലം ഡീക്കന്മാർ നൽകാൻ തയാറായാൽ അവർക്കു പട്ടം സ്വീകരിക്കാൻ തടസങ്ങളില്ലെന്നും പിആർഒ പറഞ്ഞു.


എറണാകുളം-അങ്കമാലി അതിരൂപതയിലെ പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർക്ക് പൗരോഹിത്യപട്ടം നൽകണമെന്നുതന്നെയാണ് സീറോമലബാർ സഭാ സിനഡിന്‍റെയും പരിശുദ്ധ സിംഹാസനത്തിന്‍റെയും നിലപാട്.

തിരുപ്പട്ടം സ്വീകരിക്കേണ്ടവർ പരസ്യമായി പ്രഖ്യാപിക്കുന്ന അനുസരണവ്രതത്തിന് ഒരുക്കമായി സിനഡ് അംഗീകരിച്ചിരിക്കുന്ന രീതിയിലും മാർപാപ്പ ആവശ്യപ്പെട്ട രീതിയിലും വിശുദ്ധ കുർബാന അർപ്പിക്കണമെന്ന് അവർ എഴുതി നൽകേണ്ടതുണ്ട്. ഒരു പ്രത്യേക ജീവിതാന്തസിലേക്ക് പ്രവേശിക്കുന്നവർ ആ ജീവിതാന്തസ് ആവശ്യപ്പെടുന്ന വ്രതങ്ങൾ പാലിക്കുകയെന്നത് സാധാരണമാണല്ലോ.

ഡീക്കന്മാർ അതിനു തയാറാണെന്നാണു മനസിലാക്കുന്നത്. എന്നാൽ, അവരെ തടസപ്പെടുത്തി തിരുപ്പട്ടസ്വീകരണം വൈകിക്കുന്നവരാണ് തെറ്റു തിരുത്തി ഡീക്കന്മാരെയും അവരുടെ കുടുംബങ്ങളെയും ഈ ദുഃഖത്തിൽനിന്നു വിമോചിപ്പിക്കേണ്ടത്.

ആർച്ച്ബിഷപ്സ് ഹൗസ് കൈയേറി ക്രമസമാധാന പ്രശ്നമുണ്ടാക്കിയാൽ തിരുപ്പട്ടമെന്ന കൂദാശയുടെ നിയമങ്ങൾ മാറ്റാമെന്നോ ഇല്ലാതാക്കാമെന്നോ കരുതുന്നത് സഭാ സംവിധാനങ്ങളക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽനിന്നുണ്ടായ തീരുമാനമാകാം. ഒരു മെത്രാനെ ഭീഷണിപ്പെടുത്തി, സമ്മർദതന്ത്രങ്ങളിലൂടെ പട്ടം സ്വീകരിച്ചാൽ അതു നിലനിൽക്കുന്നതല്ലെന്നുകൂടി തിരിച്ചറിയണമെന്നും പിആർ‌ഒ പ്രസ്താവനയിൽ വ‍്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.