ഐഎസ്ആർഒ ഗൂഢാലോചന കേസിലെ പ്രതികൾക്കു ജാമ്യം
ഐഎസ്ആർഒ ഗൂഢാലോചന കേസിലെ പ്രതികൾക്കു ജാമ്യം
Saturday, September 28, 2024 2:21 AM IST
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതികൾക്കു ജാമ്യം.

കേസിലെ രണ്ടാം പ്രതി മുൻ ഡിജിപി സിബി മാത്യൂസ്, നാലും അഞ്ചും പ്രതികളായ മുൻ ഡിജിപി ആർ.ബി. ശ്രീകുമാർ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവർക്കാണു ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയും മുൻ എസ്പി എസ്. വിജയൻ, മുൻ എസ്പി കെ.കെ. ജോഷ്വാ, എന്നിവർ കോടതിയിൽ ഹാജരായില്ല. കോടതിയിൽ ഹാജരാക്കാൻ കോടതി ഇവർക്കു നിർദേശം നൽകി.


ചാരക്കേസിൽ നന്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്‍റെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ് നൽകിയിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.