അൻവറിന്‍റെ ആരോപണം: മുഖ്യമന്ത്രിക്ക് മൗനം
അൻവറിന്‍റെ ആരോപണം: മുഖ്യമന്ത്രിക്ക്  മൗനം
Friday, September 27, 2024 2:07 AM IST
ആലുവ: നിലന്പൂർ എംഎൽഎ പി.വി. അൻവറിന്‍റെ ആരോപണങ്ങളോടു പ്രതികരിക്കാൻ തയാറാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിന്‍റെ വിവാദ പത്രസമ്മേളനം നടക്കുമ്പോൾ ആലുവ അദ്വൈതാശ്രമത്തിൽ സർവമത സമ്മേളന സെമിനാറിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.

ആറരയോടെയാണ് മുഖ്യമന്ത്രി തൊട്ടടുത്തുള്ള പാലസിൽ എത്തിയത്. ഇവിടെവച്ചാണ് മാധ്യമ പ്രവർത്തകർ പ്രതികരണം ആരാഞ്ഞത്. എന്നാൽ ആരെയും ഗൗനിച്ചില്ല. പാലസിൽനിന്ന് വിമാനത്താവളത്തിലേക്കു തിരിക്കാനായി കാറിൽ കയറിയപ്പോഴും മുഖ്യമന്ത്രി മിണ്ടിയില്ല. ഏഴരയോടെയാണ് മുഖ്യമന്ത്രി ഡൽഹിക്കു തിരിച്ചത്.


പതിവിനു വിപരീതമായി മാധ്യമസംഘത്തെ പോലീസ് തടഞ്ഞുനിർത്തിയിരുന്നു. സംസ്ഥാന രാഷ്‌ട്രീയം തിളച്ചുമറിഞ്ഞതോടെ പ്രതിഷേധ സമരങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയും പോലീസിനുണ്ടായിരുന്നു.

പാലസ് റോഡിൽ യുഡിഎഫ് പലവട്ടം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിട്ടുണ്ട്. നൂറുകണക്കിന് പോലീസ് സേനാംഗങ്ങളുടെ സാന്നിധ്യത്തിലാണ് ആലുവയിലെ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തത്. മുഖ്യമന്ത്രി വിശ്രമിച്ച പാലസും കനത്ത ബന്തവസിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.