തീരദേശ പരിപാലന നിയമം: ഇളവുകൾ അപര്യാപ്തമെന്ന് കെ.സി. വേണുഗോപാൽ
തീരദേശ പരിപാലന നിയമം:  ഇളവുകൾ അപര്യാപ്തമെന്ന്  കെ.സി. വേണുഗോപാൽ
Friday, September 27, 2024 2:07 AM IST
തിരുവനന്തപുരം: തീരദേശ പരിപാലന നിയമത്തിൽ ഇപ്പോൾ നൽകിയ ഇളവുകൾ ഒരു പരിധിവരെ ആശ്വാസകരമാണെങ്കിലും തീരദേശ ജനതയുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകളും ആവശ്യങ്ങളും പരിഹരിക്കുന്ന വിധം ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.

2019ലെ കരടു നിയമത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കേന്ദ്രം അംഗീകരിച്ച തീരദേശ നിയന്ത്രണ നിയമത്തിലും തീരദേശ പരിപാലന പ്ലാനിലും മുൻകാലത്തെ ആപേക്ഷിച്ച് ചില ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ല.

2011ലെ തീരദേശ നിയന്ത്രണ നിയമം പരിഷ്കരിച്ചു നടപ്പാക്കുന്ന പുതിയ നിയമത്തിലെ പല നിർദേശങ്ങളും കടലോര, കായലോര മേഖലകളിൽ അധിവസിക്കുന്നവർക്ക് ദോഷകരമാണ്. ഇവർക്ക് ഗുണകരമായ മാറ്റം വരുത്താൻ സംസ്ഥാന- കേന്ദ്ര സർക്കാരുകൾ നടപടി സ്വീകരിക്കണം.


കേരളത്തിലെ 10 തീരദേശ ജില്ലകളിലെ 245 പഞ്ചായത്തുകളിലും 36 മുനിസിപ്പാലിറ്റികളിലും 5 കോർപറേഷനുകളിലും അധിവസിക്കുന്ന കടലോര, ഉൾനാടൻ നിവാസികൾക്ക് ബാധകമാകുന്ന നിയമമാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചത്. എന്നാൽ 245 പഞ്ചായത്തുകളിൽ 64 എണ്ണത്തിലുള്ളവർക്കു മാത്രമാണ് ഭേദഗതി പൂർണതോതിൽ പ്രയോജനമാകുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.