മുഖ്യമന്ത്രിയുടെ രാജി : അന്തിമസമരവുമായി യുഡിഎഫ്
മുഖ്യമന്ത്രിയുടെ രാജി : അന്തിമസമരവുമായി യുഡിഎഫ്
Saturday, September 28, 2024 2:20 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിന്‍റെ നേതൃത്വത്തിൽ അന്തിമസമരം ആരംഭിക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടതെന്നു കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.

തൃശൂർ പൂരം കലക്കിയതിൽ ജുഡീഷൽ അന്വേഷണം നടത്തുക, മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക, അഴിമതിക്കാരനായ എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്്ടോബർ എട്ടിന് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും യുഡിഎഫിന്‍റെ നേതൃത്വത്തിൽ സായാഹ്്ന പ്രതിഷേധ സംഗമങ്ങൾ നടത്തും.


ഇത്രയും കാലം മുഖ്യമന്ത്രിയും സിപിഎമ്മുമായി അഡ്ജസ്റ്റ് ചെയ്ത അൻവർ പ്രതിപക്ഷത്തിന്‍റെ അഡ്ജസ്മെന്‍റിനെപ്പറ്റി പറയേണ്ടെന്നും ഹസൻ പറഞ്ഞു. ഒക്്ടോബർ എട്ടിനു ശേഷം യുഡിഎഫ് ഉന്നതാധികാര സമിതി ചേർന്ന് തുടർ സമരങ്ങളെപ്പറ്റി ആലോചിക്കും.

ജനങ്ങളെ അണിനിരത്തി ഈ സർക്കാരിനെതിരേ യുഡിഎഫ് സമരം തുടരുമെന്നും പറഞ്ഞ ഹസൻ, നിയമസഭയ്ക്കുള്ളിൽ എന്തു നിലപാട് സ്വീകരിക്കുമെന്നു പ്രതിപക്ഷ നേതാവ് കക്ഷിനേതാക്കളുമായി ആലോചിച്ച് അന്തിമതീരുമാനം കൈക്കൊള്ളുമെന്നും കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.