ടി.പി. കേസ് പ്രതികൾക്ക് ശിക്ഷായിളവ്: പട്ടിക തയാറാക്കിയത് പി. ജയരാജൻ
ടി.പി. കേസ് പ്രതികൾക്ക് ശിക്ഷായിളവ്: പട്ടിക തയാറാക്കിയത് പി. ജയരാജൻ
Monday, June 24, 2024 4:35 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: ടി.പി വധക്കേസ് പ്രതികൾക്കു ചട്ടം മറികടന്ന് ശിക്ഷാ ഇളവ് നൽകാനുള്ള ശിപാർശപ്പട്ടിക തയാറാക്കിയത് സിപിഎം നേതാവ് പി. ജയരാജൻ അംഗമായ ജയിൽ ഉപദേശക സമിതിയെന്നു റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ടി.പി കേസ് പ്രതികൾക്കു ശിക്ഷായിളവ് നൽകാനുള്ള നീക്കം പുറത്തുവന്നത്.

ഹൈക്കോടതി വിധി മറികടന്നാണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു ശിക്ഷായിളവ് നൽകാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത്. പ്രതികളായ ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണു പട്ടികയിലുള്ളത്. ശിക്ഷായിളവിനു മുന്നോടിയായി പ്രതികളുടെ പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞതായാണു വിവരം.


കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പോലീസിന് കത്തു നൽകിയത്. ഈ കത്തിന്‍റെ പകർപ്പ് പുറത്തുവന്നിരുന്നു. ശിക്ഷായിളവില്ലാത്ത ജീവപര്യന്തം തടവിനു ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്.
ഇതിനിടെയാണ് പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.