എറണാകുളം ജില്ലാ കമ്മിറ്റിയിൽ പിണറായിക്കെതിരേ രൂക്ഷവിമര്‍ശനം
എറണാകുളം ജില്ലാ കമ്മിറ്റിയിൽ  പിണറായിക്കെതിരേ രൂക്ഷവിമര്‍ശനം
Monday, June 24, 2024 4:35 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലും അതിരൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ആരോപണം ഇടതുസര്‍ക്കാരിന് ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നു. ആരോപണത്തില്‍, മുഖ്യമന്ത്രിയുടെ മൗനത്തിന് കനത്ത വിലയാണ് പാര്‍ട്ടി നല്‍കേണ്ടി വന്നത്.


ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയ്ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് ആവശ്യമില്ലാത്ത വാക്കുകളായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.