നിയമനിർമാണം നടത്താൻ നിയമപരിഷ്കരണ കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, എല്ലാ വിഭാഗങ്ങളുമായും ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനത്തിലെത്താൻ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.