200ൽപ്പരം സർവീസുകൾ റദ്ദാക്കേണ്ടിവന്നതോടെ ആയിരക്കണക്കിനു യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നത്. പിന്നീട് ഡൽഹി ലേബർ കമ്മീഷണറുടെ ഇടപെടലിലാണു പ്രശ്നം പരിഹരിച്ചത്.
ഗൾഫ് മേഖലയിലെ ഉൾപ്പെടെ പ്രവാസികൾ കൂടുതലായി ആശ്രയിക്കുന്ന വിമാനകമ്പനിയെന്ന നിലയിൽ വലിയ ലാഭമാണു കൊച്ചി സെക്ടറിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിനു ലഭിക്കുന്നത്.