കാലത്തിനൊത്തു വായനാ സംസ്കാരത്തെ പരിഷ്കരിക്കണം: മുഖ്യമന്ത്രി
കാലത്തിനൊത്തു വായനാ സംസ്കാരത്തെ   പരിഷ്കരിക്കണം: മുഖ്യമന്ത്രി
Thursday, June 20, 2024 1:34 AM IST
തിരുവനന്തപുരം: കാലത്തിനൊത്തു വായനാ സംസ്കാരത്തെ പരിഷ്കരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ വായനാ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രംസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈബ്രറികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്പോഴും മലയാളികളും ഗ്രന്ഥശാലകളും നൂതന സങ്കേതങ്ങളെ എത്രകണ്ടു കാര്യക്ഷമമായി ഉപയോഗിക്കുന്നുവെന്നു പരിശോധിക്കണം. പുസ്തകം കൊണ്ടുപോയാൽ മാത്രമേ വായന നടക്കുമായിരുന്നുള്ളൂ എന്ന കാലത്തിൽനിന്നു മാറി വായിക്കണമെന്നു തോന്നുന്ന പുസ്തകം വിരൽത്തുന്പിൽ ലഭ്യമാക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ ഇന്നുണ്ട്.


വായിക്കാൻ സമയമില്ലെങ്കിൽ അവ വായിച്ചു കേൾപ്പിക്കുന്ന പോഡ്കാസ്റ്റിംഗ് സംവിധാനവുമുണ്ട്. കാലത്തിനനുസൃതമായി സ്വയം നവീകരിച്ച് വായനാ സംസ്കാരത്തെ പരിഷ്കരിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു .

വിളവൂർക്കൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി ആർ.പി. വരദ എഴുതിയ ഊഞ്ഞാലുകുട്ടീടെ ഉമ്മിണിക്കാര്യങ്ങൾ എന്ന പുസ്തകം ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാനും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ, രാജ്യസഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ പ്രഫ. പി.ജെ. കുര്യൻ, എം. വിജയകുമാർ, പാലോട് രവി, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.