പന്തീരാങ്കാവ് കേസ് റദ്ദാക്കണമെന്നു ഹർജി, എതിര്‍കക്ഷികള്‍ക്കു നോട്ടീസ്
പന്തീരാങ്കാവ് കേസ് റദ്ദാക്കണമെന്നു ഹർജി, എതിര്‍കക്ഷികള്‍ക്കു നോട്ടീസ്
Thursday, June 20, 2024 1:34 AM IST
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതി രാഹുല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി പോലീസ് അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു. സര്‍ക്കാര്‍, പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതി നല്‍കിയ യുവതി എന്നിവർക്ക് നോട്ടീസയയ്ക്കാനാണ് ജസ്റ്റീസ് ബദറുദ്ദീന്‍ ഉത്തരവായത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിക്കൊപ്പം രാഹുലിന്‍റെ ഭാര്യയുടെ സത്യവാങ്മൂലവുമുണ്ട്. രാഹുലിനെതിരേ പോലീസില്‍ പരാതി നല്‍കിയത് വീട്ടുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണെന്നാണ് വടക്കൻ പറവൂർ സ്വദേശിനിയായ യുവതിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്. രാഹുലിനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നവവധു ഭര്‍തൃവീട്ടില്‍ മര്‍ദനത്തിനിരയായെന്ന പരാതിയിലാണ് പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭര്‍ത്താവ് രാഹുല്‍ അടക്കമുള്ളവരെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. കേസിന്‍റെ അന്വേഷണം പുരോഗമിക്കവേയാണ് യുവതി നിലപാട് മാറ്റി സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയത്. തുടര്‍ന്ന് യുവതിയെ കാണാതായെന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ വടക്കേക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു.


പോലീസ് അന്വേഷണത്തിനൊടുവില്‍ ഡല്‍ഹിയില്‍നിന്ന് യുവതിയെ കണ്ടെത്തി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഇതിനു പിന്നാലെയാണ് രാഹുല്‍ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായെന്നും ഭാര്യയുടെ തെറ്റിദ്ധാരണ മാറ്റി ഒരുമിച്ചുപോകുമെന്നുമാണ് രാഹുല്‍ കോടതിയെ അറിയിച്ചത്.

പോലീസ് അടക്കമുള്ള എതിര്‍കക്ഷികളുടെ വിശദീകരണത്തിനായാണ് ഹര്‍ജി കോടതി മാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.