ആ അതിജീവന യാത്രയ്ക്കു തിരശീല വീണു
ആ അതിജീവന യാത്രയ്ക്കു തിരശീല വീണു
Thursday, June 20, 2024 1:34 AM IST
തൃശൂർ: അതിജീവനത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റെയും പ്രതിരൂപമായി, അവസാന നാളുകളിലും പരിസ്ഥിതിയെയും കുട്ടികളെയും ചേർത്തുനിർത്തിയ സിസ്റ്റർ ഡോ. സെറിന്‍റെ ഓർമകളിലാണു വിമല കോളജ്.

ഗുരുവായൂർ- ചെന്നൈ എഗ്‌മോർ ട്രെയിനിൽനിന്നു മോഷ്ടാക്കൾ തള്ളിയിട്ടതിനെത്തുടർന്ന് ഇടതുകാലും കൈയും നഷ്ടമായ സിസ്റ്റർ സെറിന്‍റെ (66) 21 വർഷം പിന്നിട്ട അതിജീവനയാത്രയ്ക്കാണു കഴിഞ്ഞദിവസം തിരശീല വീണത്.

ദീർഘകാലം വിമല കോളജിലെ ബോട്ടണി വിഭാഗം മേധാവിയായിരുന്നപ്പോഴും പിന്നീടു വിശ്രമജീവിതത്തിലും തന്‍റെ പ്രിയപ്പെട്ട കാന്പസും കുട്ടികളുംതന്നെയായിരുന്നു സിസ്റ്റർ സെറിന്‍റെ ലോകം.

ജീവിതം മാറ്റിമറിച്ച ദുരന്തത്തെ ആത്മബലംകൊണ്ടാണു സിസ്റ്റർ സെറിൻ മറികടന്നത്. നൊടിയിടയിൽ കൈയും കാലും നഷ്ടപ്പെട്ടെന്ന ഞെട്ടലിനൊടുവിൽ, തന്നെ ദ്രോഹിച്ചവരോടു ക്ഷമിക്കാനും ആ മഹതിക്കു കഴിഞ്ഞു.

ഗവേഷണപ്രബന്ധം സമർപ്പിക്കാൻ തിരുവനന്തപുരത്തേക്കുള്ള യാത്രയാണു സിഎംസി നിർമല പ്രൊവിൻസിലെ സിസ്റ്റർ സെറിന്‍റെ ജീവിതം മാറ്റിമറിച്ചത്. 2003 മാർച്ച് 19ന് ഗുരുവായൂർ- ചെന്നൈ എഗ്‌മോർ എക്സ്പ്രസിൽ തൃശൂരിൽനിന്നു യാത്ര പുറപ്പെട്ടയുടൻ രണ്ടു യുവാക്കൾ ലേഡീസ് കംന്പാർട്ട്മെന്‍റിൽ ചാടിക്കയറി. യാത്രക്കാർ ഇവരോടു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.

അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത യുവാക്കൾ, ഒരു സ്ത്രീയുടെ മാലയും പൊട്ടിച്ചു. ഇവരോടു പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് വാതിലിന് അടുത്തേക്കെത്തിയ സിസ്റ്റർ സെറിനെയും മറ്റൊരു യാത്രക്കാരിയെയും ഓടുന്ന ട്രെയിനിൽനിന്നു മോഷ്ടാക്കൾ പുറത്തേക്കു തള്ളിയിടുകയായിരുന്നു.

പുതുക്കാട് റെയിൽവേ ഗേറ്റിനരികിൽ ട്രാക്കിൽ ഗുരുതരമായി പരിക്കേറ്റുകിടന്ന സിസ്റ്റർ സെറിന്‍റെ ഒരു കൈയും കാലും മുറിച്ചുനീക്കേണ്ടിവന്നു. ചികിത്സയ്ക്കൊപ്പം ഇച്ഛാശക്തിയുടെയും പ്രാർഥനയുടെയും ബലത്തിൽ അവർ വൈവയ്ക്കു ഹാജരായി ഡോക്ടറേറ്റ് സ്വന്തമാക്കി. 2015 വരെ, 12 വർഷംകൂടി അധ്യാപനജോലിയിലും തുടർന്നു. കൃത്രിമക്കാലുമായി കോളജിന്‍റെ മൂന്നാംനിലയിലെ ഡിപ്പാർട്ട്മെന്‍റിലേക്കു നടന്നുകയറി. ഉച്ചകഴിഞ്ഞു മൂന്നരയ്ക്കു മാത്രമാണു താഴെയിറങ്ങുക.


കേസുമായി മുന്നോട്ടുപോകുന്നില്ലെന്ന് എഴുതി നൽകിയതിനാൽ റെയിൽവേ നൽകിയ ചെറിയ നഷ്ടപരിഹാരം മാത്രമാണു ലഭിച്ചത്. “അന്നു റെയിൽവേ ട്രാക്കിൽ വീണുകിടന്ന തന്നെ ജീവിതത്തിലേക്കു കയറ്റിവിട്ടത് അപരിചിതനായ ഏതോ മനുഷ്യനാണ്. ആ നന്മ എനിക്കുള്ള ദൈവാനുഗ്രഹമാണെന്നു തിരിച്ചറിഞ്ഞ് ഞാനുമൊരു നന്മ ചെയ്യുന്നു’’ എന്നു പറഞ്ഞാണ് സിസ്റ്റർ തന്നെ ക്രൂരമായി തള്ളിയിട്ട മോഷ്ടാക്കളോടു ക്ഷമിച്ചത്.

ഒരുമാസം മുന്പുവരെ ബോട്ടണി വിഭാഗത്തിന്‍റെ പൂന്തോട്ടം പരിപാലിക്കുന്നവരോടു താൻ നട്ട ചെടികളുടെ ചിത്രം അയയ്ക്കാൻ പരിസ്ഥിതിപ്രേമികൂടിയായ സിസ്റ്റർ ആവശ്യപ്പെട്ടിരുന്നു. ഇടയ്ക്കു കുട്ടികളെയും കോണ്‍വന്‍റിലേക്കു വിളിച്ചുവരുത്തി ക്ഷേമം അന്വേഷിച്ചു.

സിഎംസി നിർമല പ്രോവിൻസിലെ ചേറൂർ സെന്‍റ് സേവ്യേഴ്സ് മഠാംഗമായ സിസ്റ്റർ സെറിനെ ഏതാനും ദിവസം മുന്പാണ് ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോളജ് ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 10.30ന് സംസ്കാരശുശ്രൂഷകളുടെ ആദ്യഭാഗം നടക്കും.

തുടർന്നു കോലഴി സിഎംസി ഹോളിട്രിനിറ്റി പ്രൊവിൻഷ്യൽ ഹൗസിൽ സംസ്കാരം നടത്തും. കുണ്ടന്നൂർ മേയ്ക്കാട്ടുകുളം പരേതരായ വർക്കി-കൊച്ചന്നം ദന്പതികളുടെ മകളാണ് സിസ്റ്റർ സെറിൻ. സഹോദരങ്ങൾ: സൈമണ്‍, സിസ്റ്റർ മെറി, ജോർജ്, ഫാ. ഡേവിസ് മേയ്ക്കാട്ടുകുളം (സാഗർ പ്രോവിൻസ്, ഭോപ്പാൽ), തോമസ്, പരേതരായ ഫ്രാൻസിസ്, ആന്‍റണി, വിൻസെന്‍റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.