കേരള ബാങ്കിനെ തരംതാഴ്ത്തി
കേരള ബാങ്കിനെ തരംതാഴ്ത്തി
Wednesday, June 26, 2024 1:43 AM IST
തിരുവനന്തപുരം: വായ്പാ വിതരണത്തിനടക്കം കേരള ബാങ്കിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക്.

ബാങ്കിനെ റിസർവ് ബാങ്ക് സി ക്ലാസ് പട്ടികയിലേക്കു തരംതാഴ്ത്തി. തരംതാഴ്ത്തലിനെത്തുടർന്നു കേരള ബാങ്കിന് ഇനി 25 ലക്ഷത്തിനു മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല.

കൂടാതെ, ഇപ്പോൾ നൽകിയിട്ടുള്ള വായ്പകൾ തിരിച്ചുപിടിക്കണമെന്നും നിർദേശമുണ്ട്. നബാർഡിന്‍റെ റിപ്പോർട്ടിന്‍റെകൂടി അടിസ്ഥാനത്തിലാണ് കേരള ബാങ്കിനെതിരേയുള്ള റിസർവ് ബാങ്കിന്‍റെ നടപടി.

റിസർവ് ബാങ്കിന്‍റെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ചു കേരള ബാങ്ക് സി ക്ലാസ് പട്ടികയിലാണെന്നും പുതിയ സാഹചര്യത്തിൽ വ്യക്തിഗത വായ്പകൾ 25 ലക്ഷത്തിൽ കൂടരുതെന്നും കാണിച്ചു കേരള ബാങ്ക് തങ്ങളുടെ മറ്റു ശാഖകളിലേക്കു കത്തയച്ചു. ഇടപാടുകളിൽ ഭൂരിപക്ഷവും വ്യക്തിഗത വായ്പകളാണെന്നിരിക്കേ റിസർവ് ബാങ്ക് തീരുമാനം കേരള ബാങ്കിനു തിരിച്ചടിയാണ്.


കേരള ബാങ്കിന്‍റെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൻ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ കണ്‍ട്രോളിംഗ് അഥോറിറ്റി നബാർഡാണ്. മൂലധന പര്യാപ്തതയും ആസ്തിയും വരുമാനവും ബാധ്യതകളും പരിശോധിച്ചാണു റാങ്കിംഗ് ശിപാർശകൾ തയാറാക്കുന്നത്.

ഭരണസമിതിയിൽ രാഷ്‌ട്രീയ നോമിനികൾക്കു പുറമേ ആവശ്യത്തിനു പ്രഫഷണലുകൾ ഇല്ലാത്തതും ഏഴു ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിൽ അധികമായതുമാണു കേരള ബാങ്കിനു തിരിച്ചടിയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.