അടിയുറച്ച പാര്‍ട്ടിക്കാരനായി അവസാനംവരെ പുഷ്പൻ
അടിയുറച്ച പാര്‍ട്ടിക്കാരനായി  അവസാനംവരെ പുഷ്പൻ
Sunday, September 29, 2024 1:49 AM IST
നവാസ് മേത്തർ

തലശേരി: കൂത്തുപറമ്പ് വെടിവയ്പിൽ പാര്‍ട്ടി പ്രതിസ്ഥാനത്തു നിര്‍ത്തിയ എം.വി. രാഘവനെ രണ്ടു പതിറ്റാണ്ടിനുശേഷം സിപിഎം രാഷ്‌ട്രീയ ആലിംഗനം ചെയ്യുന്നത് കണ്ടിട്ടും പാര്‍ട്ടിക്കപ്പുറം ഒരു വാക്കില്ലാത്ത പുഷ്പന്‍ ഒരു എതിര്‍ശബ്ദവും ഉയര്‍ത്തിയില്ല.

എം.വി.ആറിന്‍റെ മകന് നിയമസഭാ സീറ്റും പിന്നീട് പാര്‍ട്ടി പദവിയും നല്‍കി. വെടിവയ്പിന് കാരണമായ സ്വാശ്രയ കോളജുകളുടെ കാര്യത്തില്‍ സിപിഎം നിലപാട് മാറ്റുന്നതും പുഷ്പന്‍ കണ്ടു.

അപ്പോഴും ഒരു എതിര്‍ശബ്ദവും ഉയര്‍ത്താത്ത പുഷ്പന്‍ അടിയുറച്ച പാര്‍ട്ടിക്കാരനായിത്തന്നെ തുടര്‍ന്നു. അതുകൊണ്ടുതന്നെ പുഷ്പന്‍റെ ചരിത്രം പാട്ടുകളായും പ്രസംഗങ്ങളായും പാര്‍ട്ടി വേദികളില്‍ ആഘോഷിക്കപ്പെട്ടിരുന്നു.

സ്വാശ്രയ സമരത്തിന്‍റെ ഭാഗമായി തങ്ങളുടെതന്നെ പഴയ ഉശിരുള്ള നേതാവും അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയുമായ എം.വി. രാഘവനെതിരേയുള്ള പ്രക്ഷോഭത്തിനിടയിലാണ് കൂത്തുപറമ്പ് നഗരമധ്യത്തിൽ പുഷ്പൻ വെടിയേറ്റു വീഴുന്നത്.

ഉറ്റ സുഹൃത്തായ കെ.കെ. രാജീവൻ വെടിയേറ്റ് വീണപ്പോൾ താങ്ങിനിർത്തിയ പുഷ്പനെ സെക്കൻഡുകൾക്കുള്ളിൽ പാഞ്ഞുവന്ന വെടിയുണ്ട വീഴ്ത്തുകയായിരുന്നു.

മൂന്നു പതിറ്റാണ്ട് മുമ്പ് വെടിയേറ്റ് നട്ടെല്ല് തകർന്ന പുഷ്പൻ പിന്നീട് എഴുന്നേറ്റില്ല. കഴുത്തിനു താഴെ പൂർണമായും ചലനശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു. മുഖത്തിന് മാത്രമായിരുന്നു ചലനശേഷി ഉണ്ടായിരുന്നത്.


ദീർഘകാലത്തെ ആശുപത്രി വാസത്തിനുശേഷമാണ് ചൊക്ലി മേനപ്രത്തെ സ്വന്തം വീട്ടിലേക്ക് പുഷ്പൻ തിരിച്ചെത്തിയത്. കിടപ്പിലും നിരന്തരമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ട പുഷ്പൻ തുടർച്ചയായി ആശുപത്രിവാസങ്ങൾക്കും വിധേയനായി.

പുഷ്പനെ കാണാൻ നാടിന്‍റെ നാനാഭാഗത്തുനിന്നും ആളുകൾ ഒഴുകിയെത്തുക പതിവായിരുന്നു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ചെ ഗുവേരയുടെ മകൾ അലിഡ ചെഗുവേര തുടങ്ങി ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും നിരവധി കമ്യൂണിസ്റ്റ് നേതാക്കളും സാധാരണക്കാരും പുഷ്പനെ കാണാൻ എത്തിയിരുന്നു.

ആദ്യം ചെറിയൊരു വീട്ടിലായിരുന്നു പുഷ്പൻ താമസിച്ചിരുന്നത്. പിന്നീട് പാർട്ടി മുൻ കൈയെടുത്ത് തറവാട് വീടിനോടു ചേർന്ന് പുതിയ വീട് നിർമിച്ചു നൽകി. പുതുക്കുടിയിൽ എന്ന വീട്ടിൽ പുഷ്പന് സഹായികളായി പാർട്ടി സഖാക്കൾ സദാ സമയവും ഉണ്ടായിരുന്നു.

പുഷ്പന്‍റെ സൗകര്യങ്ങൾക്കനുസരിച്ചായിരുന്നു പാർട്ടി വീട് നിർമിച്ചത്. കോടിയേരി ബാലകൃഷണൻ മരിച്ചപ്പോൾ തലശേരി മുനിസിപ്പൽ ഹാളിൽ അന്ത്യോപചാരം അർപ്പിക്കാനാണ് പുഷ്പൻ ഏറ്റവും ഒടുവിൽ പൊതു വേദിയിൽ എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.