സുപ്രീംകോടതിയില്‍ വസ്തുതകള്‍ കൃത്യമായി അറിയിക്കണം: മുല്ലപ്പെരിയാര്‍ ഏകോപനസമിതി
സുപ്രീംകോടതിയില്‍ വസ്തുതകള്‍ കൃത്യമായി അറിയിക്കണം: മുല്ലപ്പെരിയാര്‍ ഏകോപനസമിതി
Sunday, September 29, 2024 1:49 AM IST
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ കേരളത്തിന് അനുകൂലമായ നിലപാടുണ്ടാകാനുള്ള അവസരം സുപ്രീംകോടതിയില്‍ ഒരുങ്ങുന്നതായി മുല്ലപ്പെരിയാര്‍ ഏകോപനസമിതി. വിവാദ വിഷയങ്ങളില്‍ 30ന് വിശദീകരണം സമര്‍പ്പിക്കാന്‍ കേരള, തമിഴ്‌നാട് സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പെരിയാറിലെ ജലം ഇടുക്കിയിലെത്താതെ തമിഴ്‌നാടിന് വിട്ടുനല്‍കുന്നതുവഴി കേരളത്തിനുണ്ടാകുന്ന ഭീമമായ വൈദ്യുതി നഷ്‌ടം, മുല്ലപ്പെരിയാറിലെ ജലം ലഭിക്കുന്ന തമിഴ്‌നാടിന്‍റെ ജില്ലകളിലെ ജലവിഭവശേഷിയും മഴയുടെ ലഭ്യതയും, ഭൂമി വിട്ടുനല്‍കിയതുവഴി ലഭിക്കേണ്ട ന്യായമായ പാട്ടത്തുക തുടങ്ങിയ കാര്യങ്ങളിലെ നിജസ്ഥിതി 30ന് സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണം.


ഇക്കാര്യങ്ങളെക്കുറിച്ചുള്ള വസ്തുതകളും തെളിവുകളും ഉള്‍പ്പെടുത്തിയ ബദല്‍ സത്യവാങ്മൂലം സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിക്കാന്‍ അഡ്വക്കറ്റ് ജനറല്‍, സ്റ്റേറ്റ് അറ്റോര്‍ണി, അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ എന്നിവര്‍ക്കു കൈമാറിയതായി ജനറല്‍ കണ്‍വീനര്‍ കെ.എസ്. പ്രകാശ്, ചെ‌യര്‍മാന്‍ ആര്‍.ബി.എസ്. മണി എന്നിവര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.