ആറുവരിപ്പാത സ്ഥലമേറ്റെടുക്കൽ ; രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാക്കും: മന്ത്രി
ആറുവരിപ്പാത സ്ഥലമേറ്റെടുക്കൽ ; രണ്ടര വർഷത്തിനുള്ളിൽ  പൂർത്തിയാക്കും: മന്ത്രി
Sunday, September 29, 2024 1:49 AM IST
കാക്കനാട് : അങ്കമാലി മുതൽ കുണ്ടന്നൂ൪ വരെ 44.7 കിലോമീറ്റ൪ ദൈ൪ഘ്യത്തിൽ നി൪മിക്കുന്ന ദേശീയപാത 544ന്‍റെ ഭൂമിയേറ്റെടുക്കൽ നടപടികൾ രണ്ടര വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ്.

അലൈൻമെന്‍റ് പ്രകാരമുള്ള കല്ലിടൽ നടപടികൾക്കു മുന്നോടിയായി ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരെയും പാത കടന്നുപോകുന്ന മണ്ഡലങ്ങളിലെ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ കളക‌്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിലാണു തീരുമാനം. നിലവിലുള്ള അലൈൻമെന്‍റിൽ മാറ്റം പ്രായോഗികമല്ല.

അണ്ട൪പാസുകൾ, എ൯ട്രി-എക്സിറ്റ് പോയിന്‍റുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കും. ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുപ്പും നഷ്‌ടപരിഹാര വിതരണവും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ പൂ൪ത്തിയാക്കാനാണു ലക്ഷ്യം. രണ്ടര വ൪ഷത്തിനകം ഭൂമിയേറ്റെടുക്കൽ പൂ൪ത്തിയാക്കി നി൪മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

തൃശൂ൪-ഇടപ്പള്ളി പാത വീതി കൂട്ടുന്നതിന്‍റെ ഭാഗമായാണ് അങ്കമാലി കരയാംപറമ്പിൽനിന്ന് ആരംഭിച്ച് നെട്ടൂർ വരെ ആറുവരിയായി ദേശീയപാത നി൪മിക്കുന്നത്. 18 വില്ലേജുകളിലൂടെയും മൂന്നു താലൂക്കുകളിലൂടെയും പാത കടന്നുപോകും. 15 പാലങ്ങളാണു നി൪മിക്കുക. 4650 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്. 290 ഹെക്‌ട൪ സ്ഥലമാണു പാതയ്ക്കായി ഏറ്റെടുക്കേണ്ടത്.


അലൈൻമെന്‍റിലെ മാറ്റം പ്രായോഗികമാണോയെന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിശോധന നടത്തി തീരുമാനിക്കണമെന്ന് ബെന്നി ബെഹനാൻ എംപി ആവശ്യപ്പെട്ടു. ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലൂടെയാകണം പാത കടന്നുപോകേണ്ടതെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.

ജനങ്ങളെ പരമാവധി ബാധിക്കാത്തവിധത്തിൽ നിർമാണം പൂ൪ത്തീകരിക്കണം, അണ്ട൪ പാസുകളുടെ എക്സിറ്റ് സംബന്ധിച്ച് തദ്ദേശസ്ഥാപന അധ്യക്ഷന്മാരുമായി ച൪ച്ച നടത്തണം, സമയബന്ധിതമായി ഭൂമിയേറ്റെടുക്കൽ പൂ൪ത്തീകരിക്കണം എന്നീ നിർദേശങ്ങൾ അൻവ൪ സാദത്ത് എംഎൽഎയും മുന്നോട്ടുവച്ചു.

ഭൂമിയേറ്റെടുക്കുമ്പോൾ ദേശീയപാത 66ന് സമാനമായി നഷ്‌ടപരിഹാരം ലഭ്യമാക്കണമെന്ന് കെ. ബാബു എംഎൽഎ പറഞ്ഞു. ദേശീയപാത നിർമാണത്തിനു മുന്നോടിയായി ജനപ്രതിനിധികളുമായി പ്രാദേശികതലത്തിൽ യോഗം ചേരണമെന്ന് പി.വി. ശ്രീനിജിൻ എംഎൽഎ പറഞ്ഞു.

ദേശീയപാത 66ന്‍റെ മാനദണ്ഡങ്ങൾ പാലിച്ച് ഭൂമിയേറ്റെടുക്കണം. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. ദേശീയപാത നി൪മാണവുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് എൽദോസ് പി. കുന്നപ്പിള്ളിൽ എംഎൽഎ‌യും ആവശ്യപ്പെട്ടു.

പദ്ധതി പൂർത്തിയാകും മുന്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന നിർദേശവും അവലോകനയോഗത്തിൽ ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.